Movlog

India

തന്റെ സഹോദരിയുമായി പ്രിയ മിത്രത്തിനു അവിഹിതം ! നെഞ്ച് പൊട്ടുന്ന വേദനയിൽ ഈ സംഭവം മനസ്സിലാക്കിയ അയാൾ ചെയ്തത് കണ്ടോ ?

അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവം ആയിരുന്നു 19കാരനായ യുവാവിനെ അയലത്തെ വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലുമണിക്ക് ആയിരുന്നു അനീഷ് എന്ന യുവാവിനെ പ്രതി സൈമൺ ലാലുവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുകളിലെ നിലയിൽ നിന്നും ശബ്ദം കേട്ടു സൈമൺ കള്ളനാണെന്ന് കരുതി അനീഷിനെ കുത്തകയായിരുന്നു എന്നാണ് പ്രതി ആദ്യം പോലീസിന് മൊഴി നൽകിയത്.

സംഭവം നടന്നപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ എത്തി സൈമൺ കീഴടങ്ങി. എന്നാൽ തുടർന്ന് ഉണ്ടായ അന്വേഷണത്തിൽ ആയിരുന്നു സൈമണിന്റെ മകളുമായി അനീഷ് പ്രണയത്തിലായിരുന്നു എന്നും പെൺകുട്ടിയെ കാണുവാൻ വേണ്ടി ആയിരുന്നു അനീഷ് അസമയത്ത് ആ വീട്ടിലെത്തിയത് എന്നും പുറത്തു വന്നത്. സിനിമകളിലെ പ്രണയരംഗങ്ങളും ഗാനങ്ങളും കണ്ട് ആകൃഷ്ടരായി അതു പോലെ ജീവിതത്തിൽ പകർത്തുന്ന യുവാക്കൾ പലപ്പോഴും സിനിമ അല്ല യഥാർത്ഥ ജീവിതം എന്ന് തിരിച്ചറിയുന്നില്ല.

“മീശമാധവൻ” എന്ന സിനിമയിൽ ഓടിളക്കി മാധവൻ രുക്മിണിയെ കാണാൻ എത്തുന്നത് കൈയ്യടിച്ചു കാണുന്ന മലയാളികൾ തന്നെയാണ് വീട്ടിൽ പ്രണയിനിയെ കാണാൻ എത്തിയ സംഭവത്തിൽ യുവാവിന് അങ്ങനെ തന്നെ കിട്ടണം എന്ന് രൂക്ഷമായി വിമർശിക്കുന്നത്. പ്രണയം കാരണം ജീവൻ കളയേണ്ടി വന്ന ഒരുപാട് ആളുകളെ കുറിച്ച് നമുക്ക് അറിയാം. നീനുവിന് കെവിനിനെ നഷ്ടമായതും ഒരു പ്രണയത്തിന്റെ പേരിലായിരുന്നു.

ഇന്നും കെവിന്റെ ഓർമ്മകളിൽ നീറി ജീവിക്കുകയാണ് നീനു. ഇപ്പോഴിതാ സഹോദരിയുമായുള്ള സുഹൃത്തിന്റെ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഉറ്റസുഹൃത്തിനെ കൊ. ല പ്പെടുത്തിയ വാർത്തകൾ ആണ് പുറത്തു വരുന്നത്. ഇടുക്കി വണ്ടൻമേടിൽ യുവാവിനെ മ ദ്യ ത്തി ൽ വി ഷം കലർത്തി കൊടുത്തത് സുഹൃത്താണെന്ന് കണ്ടെത്തി. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ സുഹൃത്ത് പ്രവീൺ ആണ് കൊ ല പ്പെ ടു ത്തി യത്.

സംഭവത്തിൽ പ്രവീൺ അറസ്റ്റിലായി. കഴിഞ്ഞ ദിവസമായിരുന്നു വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്‌കുമാറിനെ കാണാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചത്. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിന് ഒപ്പമായിരുന്നു എന്ന അച്ഛൻ പവൻ രാജിന്റെ മൊഴിയാണ് കേസിൽ നിർണായകമായ വഴിത്തിരിവായത്. തുടർന്ന് സുഹൃത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം ഒന്നും വിട്ടു പറഞ്ഞില്ലെങ്കിലും പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ എല്ലാം തുറന്നു പറയുകയായിരുന്നു പ്രതി.

പ്രവീണും ആയുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്‌കുമാർ അവിഹിത ബന്ധം പുലർത്തിയതായി പ്രവീൺ കണ്ടെത്തി. ഇതിന്റെ പക ആണ് കൊ ല പാ ത ക ത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകി. ഒരു മാസത്തോളമായി സുഹൃത്തിനെ കൊ ല പ്പെ ടു ത്താ നുള്ള തയ്യാറെടുപ്പിലായിരുന്നു പ്രവീൺ എന്നും പോലീസിനോട് പ്രതി വിശദീകരിച്ചു. എല്ലാം ഒത്തുവന്നപ്പോൾ പ്രവീണിനെ തമിഴ്നാട് അതിർത്തി പ്രദേശത്തേക്ക് പിടിച്ചുകൊണ്ടുപോയി മ ദ്യ ത്തി ൽ വി ഷം ക ല ർ ത്തി കൊ ലപ്പെ ടു ത്തു ക യാ യി രുന്നു.

ഇരുവരും മ ദ്യ വും ക ഞ്ചാവും ഉപയോഗിച്ചിരുന്നു. സുഹൃത്ത് ആയ രാജ്കുമാറിന്റെ സ്വബോധം നഷ്ടമാണെന്ന് ഉറപ്പ് വരുത്തി ആയിരുന്നു മ ദ്യ ത്തി ൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം പ്രവീൺ മൃതദേഹം കാട്ടിലുപേക്ഷിച്ച് പോരുകയായിരുന്നു. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടിൽ തിരച്ചിൽ നടത്തിയ പോലീസ് മൃതദേഹം കണ്ടെത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പൊട്ടിയ മ ദ്യ ക്കു പ്പി യും മ ദ്യ ത്തി ന്റെ അ വ ശി ഷ്ട ങ്ങ ളും സംഭവ സ്ഥലത്തു നിന്ന് പോലീസ് കണ്ടെത്തി. തമിഴ്നാട് അതിർത്തിയിലുള്ള സ്ഥലത്തു നിന്നും മൃ ത ദേ ഹം കണ്ടെത്തിയതിനാൽ തമിഴ്നാട് പോലീസ് എത്തിയതിന് ശേഷം വൈകുന്നേരത്തോടെ ആയിരുന്നു മൃതദേഹം പോ സ്റ്റ്മോ ർ ട്ട ത്തി നായി കൊ ണ്ടു പോയത്. കൊ ല പാ ത ക കേ സി ൽ അ റ സ്റ്റ് രേഖപ്പെടുത്തി പ്രവീണിനെ കോടതിയിൽ ഹാജരാക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top