ബോളിവുഡ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വാർത്ത ആയിരുന്നു മരുന്നുമായി ബന്ധപ്പെട്ട കേ സിൽ കിംഗ് ഖാന്റെ മകൻ ആര്യൻ ഖാനിനെ അ റ സ്റ്റ് ചെയ്ത സംഭവം. മുംബൈയിലെ ആഡംബര കപ്പലിലെ പാർട്ടിക്കിടെയായിരുന്നു താരപുത്രൻ അടക്കമുള്ള എട്ടുപേരെ നാ ർ ക്കോ ട്ടി ക്സ് കൺട്രോൾ ബ്യൂറോ അ റ സ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ ആര്യൻ ഖാൻറെ അ റ സ്റ്റും മയക്കുമരുന്നുമായുള്ള ബന്ധത്തെക്കുറിച്ചും ഉള്ള വാർത്തകളായിരുന്നു പിന്നീട് നിറഞ്ഞു നിന്നത്. സംഭവത്തിൽ ആലപ്പി അഷ്‌റഫ് മലയാള സിനിമയിലെ മരുന്ന് ഉപയോഗത്തെ കുറിച്ച് പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ബോളിവുഡ് താര രാജാവായ ഷാരൂഖ് ഖാൻറെ മകന്റെ അ റ സ്റ്റ് മലയാള സിനിമയ്ക്ക് ഒരു പാഠം ആയിരിക്കട്ടെ എന്നും മലയാള സിനിമയിലും നീന്തുന്ന വമ്പന്മാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവർ എന്നാണ് കൂടുങ്ങുന്നത് എന്ന് പറയാൻ പറ്റില്ലെന്നും ല ഹ രി യോടുള്ള ആഭിമുഖ്യം അവർ അവസാനിപ്പിച്ചില്ലെങ്കിൽ മലയാള പ്രേക്ഷകർക്കും ഉടൻ തന്നെ ഇതുപോലൊരു വാർത്ത കേൾക്കേണ്ടി വരും എന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
പ്രമുഖരായ നടീനടന്മാരിലേക്ക് മരുന്നുകൾ ഒഴുകുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പല താരങ്ങളുടേയും വീട്ടിൽ എൻസിബി ഉദ്യോഗസ്ഥർ പരിശോധന നടത്താറുണ്ട്. ചിലർ പിടിയിലാവുകയും ചെയ്യും.
നടൻ സുശാന്ത് സിംഗ് രാജ്യത്തിന്റെ മരണശേഷമാണ് എൻസിബി ഉദ്യോഗസ്ഥർ പരിശോധനകൾ കർശനമാക്കിയത്. ജൂൺ 14 നായിരുന്നു ബാന്ദ്രയിലെ സ്വന്തം വസതിയിൽ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയത്. വി ഷാ ദ രോഗിയായിരുന്ന താരം വീട്ടിൽ തൂ ങ്ങി മ രി ക്കുകയായിരുന്നു.
ആരാധകരെയും ബോളിവുഡ് സിനിമാലോകത്തെയും ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു സുശാന്തിന്റെ വിയോഗം. സുശാന്തിന്റെ ജീവനൊടുക്കി ബന്ധപ്പെട്ട് മുൻ കാമുകി റിയ ചക്രവർത്തിക്കെതിരെ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു.
ഒടുവിൽ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവനൊടുക്കിയ കേ സുമായി ബന്ധപ്പെട്ടുള്ള മരുന്ന് കേ സിൽ എൻ സി ബി കാമുകി റിയയെ അ റ സ്റ്റ് ചെയ്തിരുന്നു. അടുത്തിടെ കാക്കനാട് ഉള്ള ഒരു ഫ്ലാറ്റിൽ നിന്നും സീരിയൽ നടി പിടിയിൽ ആയിരുന്നു. പുതുവത്സരമടുത്തു കൊണ്ടിരിക്കെ കർശന പരിശോധനകളാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. ഇപ്പോൾ ഇതാ താരലോകത്തെ നടുക്കിക്കൊണ്ട് ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഡിസംബർ 20ന് എൻ സി ബി ഉദ്യോഗസ്ഥരെന്ന വ്യാജേന രണ്ടുപേർ 28 കാരിയായ പ്രമുഖ നടിയെ സമീപിക്കുകയായിരുന്നു. തുടർന്നു നടിയെ ഭീ ഷ ണിപ്പെ ടു ത്തി. മുംബൈയിൽ വച്ചാണ് സംഭവം നടന്നത്. മുംബൈയിൽ നടിയും സുഹൃത്തും ഹുക്ക ബാറിൽ എത്തിയപ്പോഴായിരുന്നു വ്യാ ജ എൻസിബി ഉദ്യോഗസ്ഥർ അവരെ സമീപിച്ചത്. 40 ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ നാ ർ ക്കോ കേ സ് ചുമത്തി അകത്താക്കും എന്നായിരുന്നു ഭീ ഷ ണി. പിന്നാലെ തുക 20 ലക്ഷം ആയി കുറച്ചു.
എന്നാൽ സംഭവത്തിൽ ആകെ തകർന്ന നടി മുംബൈയിലെ ഫ്ലാറ്റിൽ ജീവനൊടുക്കി എന്ന ഞെട്ടിക്കുന്ന വാർത്ത ആണ് ഇപ്പോൾ പുറത്തുവരുന്നത്. നടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എൻ സി ബി ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയത് 2 ക്രി മി ന ലു കൾ ആണെന്നും അവരെ അ റ സ്റ്റ് ചെയ്തു എന്നും പോ ലീ സ് അറിയിച്ചു. നടിയുടെ സുഹൃത്തുക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് ആണ് പോ ലീ സി ന്റെ വിലയിരുത്തൽ. രണ്ടു സുഹൃത്തുക്കളെയും പോ ലീ സ് ക സ്റ്റ ഡി യിലെ ടു ത്തി ട്ടുണ്ട്. സംഭവത്തിനു ശേഷം വി ഷാ ദ രോഗത്തിന് അടിമപ്പെട്ടു നടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് സംഭവം.