നിങ്ങൾ ഒരു വി ർ ജി ൻ ആണോ എന്ന ചോദ്യം നേരിടാത്ത ടീനേജർ പെൺകുട്ടികൾ ഉണ്ടാവില്ല. ക ന്യ ക ത്വം എന്ന് പറയുന്നത് ഒരു കെട്ടുകഥയാണ്. ലൈം ഗി ക ബന്ധത്തിലേർപ്പെടുമ്പോൾ യഥാർത്ഥത്തിൽ ഒന്നും നഷ്ടപ്പെടുന്നില്ല. എന്നാൽ ലൈം ഗി ക ബന്ധം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതാണ് ക ന്യ ക ത്വം എന്ന രീതിയിലാണ് നമ്മുടെ സമൂഹം ഇതിനെ കാണുന്നത്. വി ർ ജി നി റ്റി എന്ന വാക്കും ഇതിനെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ കാരണം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത് സ്ത്രീകൾ തന്നെയാണ്.
അന്നനാളം വഴി ആമാശയത്തിലേക്ക് പോകുന്ന ഭക്ഷണപദാർത്ഥങ്ങൾ പരിശുദ്ധമായില്ലെങ്കിലും ഇവിടെ ആർക്കും വലിയ പ്രശ്നങ്ങൾ ഇല്ല. എന്നാൽ സ്ത്രീകൾ പവിത്രവും പരിശുദ്ധവുമായ ഇരിക്കണം എന്നത് നിർബന്ധമാണ്. മണ്ഡപത്തിലേക്ക് കൽ വെക്കുന്ന അവസാന നിമിഷം വരെ കന്യകയായി ഇരുന്നാൽ അവൾ പരിശുദ്ധ ആണെന്നാണ് സങ്കല്പം. ഇന്നും പെൺകുട്ടികളുടെ ക ന്യ ക ത്വം തെളിയിക്കുവാൻ പലതരം ആചാരങ്ങൾ നമ്മുടെ ഇന്ത്യയിൽ ഉണ്ട്.
മഹാരാഷ്ട്രയിലെ ഒരു സമുദായത്തിൽ ഇന്നും പെണ്ണിന്റെ ക ന്യ കാ ത്വം നിർണയിക്കുന്നത് വെള്ള തുണിയിലെ ര ക്ത കറകളാണ്. ആദ്യരാത്രിയിൽ കട്ടിലിൽ വെള്ള ബെഡ്ഷീറ്റ് ആയിരിക്കും വിരിക്കുക. ആദ്യരാത്രി കഴിഞ്ഞ് അടുത്ത ദിവസം വീട്ടിലുള്ള ബന്ധുക്കൾ ര ക്ത കറകൾ ഉണ്ടോയെന്ന് പരിശോധിക്കും. ര ക്തം കണ്ടില്ലെങ്കിൽ പെണ്ണ് ക ന്യകയല്ല എന്നവർ വിധി എഴുത്തും. ര ക്ത കറകൾ ഉണ്ടെങ്കിൽ വരനും വരന്റെ വീട്ടുകാരും നാട്ടുകാരും എല്ലാവർക്കും സന്തോഷം ആകും.
കേരളത്തിലും ചില പ്രദേശങ്ങളിൽ ഈ ആചാരം അനുഷ്ഠിക്കുന്നുണ്ട്. ഇന്ത്യയിൽ പല ഭാഗങ്ങളിൽ ഇന്നും ക ന്യ. കാ ത്വ പരിശോധന നടത്തി വരുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇത്തരം പരിശോധനകൾ. ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാത്ത പെൺകുട്ടികളുടെ ഹൈമൻ പൊട്ടിയിട്ടുണ്ടാവില്ല എന്നാണ് പലരുടേയും തെറ്റിദ്ധാരണ. ചില പെൺകുട്ടികളിൽ ജനിച്ചു വീഴുമ്പോൾ തന്നെ ഹൈമൻ തുറന്നിട്ട് ആയിരിക്കും.ചിലർക്ക് ഒരുപാട് കട്ടിയുള്ള ഹൈമൻ ആയിരിക്കും.
ചിലർക്ക് ആണെങ്കിൽ ജന്മനാൽ ഹൈമൻ ഉണ്ടാവില്ല. ചെറിയ പ്രായത്തിൽ ഒരുപാട് കായിക ഇനങ്ങളിൽ പങ്കെടുത്തിട്ടുള്ള പെൺകുട്ടികൾക്ക് ഹൈമൻ പൊട്ടിയിട്ടുണ്ടാകും. 60 ശതമാനം സ്ത്രീകളും ആദ്യത്തെ തവണ ലൈം ഗി ക ബന്ധ ത്തി ലേ ർ പ്പെ ടു മ്പോൾ ര ക്ത കറകൾ ഉണ്ടാകാറില്ല. അതവരുടെ ഹൈമന്റെ അവസ്ഥ അങ്ങനെ ആയത് കൊണ്ട് ആണ്. അതു തീർത്തും സ്വാഭാവികമാണ്.18 വയസ്സു കഴിഞ്ഞിട്ടുള്ള ഏതൊരു വ്യക്തിക്കും ഇന്ത്യയിൽ ലൈം ഗി ക ബ ന്ധ ത്തി ലേ ർ പ്പെടാം.
അത് ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല. ബന്ധത്തിലേർപ്പെടുന്ന വ്യക്തികളുടെ സമ്മതം മാത്രമാണ് അതിനാവശ്യം. നമ്മുടെ നാട്ടിൽ ക ന്യ ക ത്വം പരിശോധിക്കുവാൻ ആയി ചെയ്തുവരുന്ന പരിശോധനയാണ് ടൂ ഫിങ്കർ വി ർ ജി നിറ്റി ടെസ്റ്റ്. ഇത്തരത്തിലുള്ള പരിശോധനകൾ തീർത്തും ഭ ര ണ ഘ ടനാ വി രു ദ്ധ മാ ണെന്ന് ലാഹോർ ഹൈ ക്കോ ടതി പറഞ്ഞിട്ടുണ്ട്. റേ പ്പി നെ അതിജീവിച്ചവരും ലൈം കാ തി ക്ര മ ങ്ങൾ നേടിയവരും ആണ് പലപ്പോഴും ഇത്തരം പരിശോധനകൾക്ക് വിധേയരാകുന്നത്.
ഈ പരിശോധനകൾ നടത്തുമ്പോൾ ഉണ്ടാകുന്ന മാ ന സി കാ വ സ്ഥ യെ കുറിച്ച് ആരും ഒരിക്കലും ചിന്തിക്കില്ല. ശാ സ്ത്രീ യമായ യാതൊരു വിശദീകരണവും ഇല്ലാത്ത ഒരു പരിശോധനയാണിത്. ബന്ധത്തിലേർപ്പെടുമ്പോൾ ക ന്യ ക ത്വം നഷ്ടപ്പെടുന്നു എന്ന് പറയുന്നത് ഒരു മിഥ്യാധാരണയാണ്. പകരം ഒരു പുതിയ അനുഭവം നേടിയെടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വേണം ബന്ധത്തിനെ സമീപിക്കാൻ.