സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് സ്വന്തം ജീവിതം പോലും നോക്കാതെ ഒരു പീ ഡ ന ത്തിനി ര യാ യ പെൺകുട്ടിയെ രക്ഷിച്ച ഒരു ധീരനായ റെയിൽവേ കോൺസ്റ്റബിളിന്റെ കഥയാണ്. കാലമെത്ര പുരോഗമിച്ചാലും ഇന്നും നമ്മുടെ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതമല്ല എന്ന് അടിവരയിട്ടുകൊണ്ട് നമുക്ക് പറയാൻ സാധിക്കും. ഓരോ ദിവസവും നമ്മൾ കേൾക്കുന്ന വാർത്തകൾ തന്നെയാണ് അതിന് തെളിവുകൾ.
ചെറിയ കുട്ടിയെന്നോ മുതിർന്ന സ്ത്രീ എന്നോ വ്യത്യാസമില്ലാതെ ഓരോ ദിവസവും രാജ്യത്തിന്റെ പല ഭാഗങ്ങളായി സ്ത്രീകൾ ഇരയാക്കപ്പെടുന്നു. പലപ്പോഴും നടുറോഡിൽ വച്ച് പോലും സ്ത്രീകളെ വലിച്ചുകൊണ്ടുപോയി റോഡിന്റെ ഒരു വശത്തുനിന്ന് അരുതാത്തത് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. സ്വന്തം കുടുംബത്തിലെ അംഗം അല്ലെങ്കിൽ അവരെയൊന്നും തിരിഞ്ഞു നോക്കേണ്ടതില്ല എന്നൊരു മനോഭാവം പലരിലും ഉള്ളതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നത്.
ഇത്തരം കൃത്യങ്ങളിൽ ഇടപെട്ട് സ്വന്തം തടി കേടു വരുത്തേണ്ട എന്ന് കരുതുന്നവരുമുണ്ട്. എന്നാൽ നാളെ നമ്മുടെ കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ സംഭവിക്കുമ്പോഴും ആളുകൾ ഇതുപോലെ ചെയ്യുമെന്ന് ഓർക്കുക. ഓരോ സ്ത്രീയിലും സ്വന്തം സഹോദരിയെയും അമ്മയെയും കണ്ടാൽ ആരായാലും പ്രതികരിച്ചു പോകും. ഇപ്പോഴിതാ സ്വന്തം ജീവൻ പോലും നോക്കാതെ ഇരയായ പെൺകുട്ടിയെ രക്ഷിച്ച ധീരനായ റെയിൽവേ കോൺസ്റ്റബിൾ ശിവാജിയുടെ കഥ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ആർപിഎഫ് കോൺസ്റ്റബിൾ ആയ ശിവജിയും സബ് ഇൻസ്പെക്ടറായ സുബൈദയും പരിശോധനയുടെ ഭാഗമായി യാത്രയ്ക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു സംഭവം നടന്നത്. വേളചേരിയിൽ നിന്നും ചെന്നൈ ബീച്ചിലേക്ക് ആയിരുന്നു ഇവരുടെ യാത്ര.
യാത്രയ്ക്കിടയിൽ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റ് നിന്നും ഒരു പെൺകുട്ടിയുടെ നിലവിളി ഇവർ കേട്ടു. ആ ശബ്ദത്തിൽ പന്തികേട് തോന്നിയ ഉടൻ ഇവർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.
എന്നാൽ വനിതാ കൊച്ചിയിലേക്ക് കയറുവാൻ വാതിലുകൾ ഉണ്ടായിരുന്നില്ല. സ്റ്റേഷന്റെ അടുത്ത് എത്താൻ ആയതുകൊണ്ട് ട്രെയിൻ വേഗത കുറച്ച സമയം തികച്ചും സിനിമാസ്റ്റൈലിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി വനിതാ കോച്ചിലേക്ക് കയറുകയായിരുന്നു ശിവാജി. വനിതാ കോച്ചിലേക്ക് ചാടിക്കയറി പെൺകുട്ടിയുടെ നിലവിളി കേട്ട കോച്ചിലേക്ക് ഓടി എത്തുകയായിരുന്നു. ഒരു നിമിഷം അവിടെ കണ്ട കാഴ്ച കണ്ടു കോൺസ്റ്റബിൾ ശിവാജി ഒന്ന് ഞെട്ടി.
പെൺകുട്ടിയെ പീ ഡി പ്പി ക്കാ നു ള്ള ശ്രമം ആയിരുന്നു അവിടെ ശിവാജി കണ്ടത്. ഒട്ടും സമയം വൈകാതെഉപദ്രവിച്ചുണ്ടുകൊണ്ടിരുന്ന സത്യരാജിന്റെ ദേഹത്തേക്ക് ചാടി വീഴുകയും അയാളെ കീഴടക്കുകയും ചെയ്‌തു. ചുണ്ടുകൾ പൊട്ടി, വസ്ത്രങ്ങൾ കീറിയ അവസ്ഥയിലായിരുന്നു പെൺകുട്ടി.
സഹായത്തിനായി ശിവജിക്ക് ഒപ്പമുണ്ടായിരുന്നവർ എത്തിയപ്പോഴേക്കും പെൺകുട്ടിക്ക് ബോധം നഷ്ടമായിരുന്നു. ആ ക്ര മി യെ കീഴടക്കിയതിനു ശേഷം ആംബുലൻസ് വിളിച്ച് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തക്കസമയത്ത് ശിവാജിയുടെ അവസരോചിതമായ ഇടപെടൽ കാരണം പെൺകുട്ടി ഗുരുതരമായ പരിക്കുകളും പ്രശ്നങ്ങളും കൂടാതെ സുഖം പ്രാപിച്ചു.
കോൺസ്റ്റബിൾ ശിവാജി ആണ് തക്ക സമയത്ത് ആ ക്ര മി ക ളി ൽ നിന്നും രക്ഷിച്ചത് എന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയതോടെ ആ ക്ര മി യെ കീഴടക്കിയ ശിവജിക്ക് 5000 രൂപ സമ്മാനമായി ലഭിക്കുകയും ചെയ്തു. സ്വന്തം ജീവൻ പോലും നോക്കാതെ ഓടുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങി മറ്റൊരു കോച്ചിൽ കയറി ഒരു പെൺകുട്ടിയുടെ മാനവും ജീവനും രക്ഷിച്ച ശിവാജിക്ക് അഭിനന്ദന പ്രവാഹമായിരുന്നു സോഷ്യൽ മീഡിയയിൽ. സമൂശിവാജിയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.