സാഹസികത ഇഷ്ടപ്പെടുന്ന ഒരു കാലഘട്ടമാണ് യൗവനം. യുവത്വത്തിന്റെ പല സാഹസികതകൾ ചെയ്യാനും അരുത് എന്ന് പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കുവാനും യുവാക്കൾക്ക് ഒരു കൗതുകമാണ്. അത്തരം സാഹസികതകൾ ചെയ്‌ത് അ പ ക ട ങ്ങ ൾ സംഭവിക്കുന്ന ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. സെൽഫി എടുക്കാൻ ഉയരങ്ങളിലും മറ്റു സാഹസികമായ സ്ഥലങ്ങളിലും പോസ് ചെയ്തു വീണ് സ്വന്തം ജീവൻ നഷ്ടപ്പെട്ട ഒരുപാട് യുവാക്കളുടെ വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്.
ഒരു നിമിഷത്തെ ആനന്ദത്തിന് വേണ്ടി സ്വന്തം ജീവൻ പോലും നൽകേണ്ടി വന്ന ഒരുപാട് യുവാക്കൾ. ഇത്തരത്തിൽ ഒരു യുവാവിനെ ദാ രു ണ മാ യ അ ന്ത്യ മാ ണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരം ആവുന്നത്. ട്രെയിൻ കടന്നു പോകുന്ന പാളത്തിൽ നിന്നും സാഹസികത കാണിക്കുന്ന ഒരു യുവാവിനാണ് ദാ രു ണ മാ യ അ ന്ത്യം. പാളത്തിലൂടെ ചേർന്നു നിന്ന് വീഡിയോയ്ക്ക് പോസ് ചെയ്യുകയായിരുന്നു യുവാവ്. യുവാവിനെ കണ്ടിട്ട് ട്രെയിനിലെ ലോക്കോപൈലറ്റ് ഒരുപാട് തവണ ഹോൺ മുഴക്കി.
എന്നാൽ യുവാവ് ഇതൊന്നും ശ്രദ്ധിച്ചില്ല. ട്രെയിൻ തട്ടില്ല എന്ന അമിതമായ ആത്മവിശ്വാസവും സാഹസികത ചെയ്യാനുള്ള ത്വരയുമായിരുന്നു ആ യുവാവിനെ സ്വന്തം മ ര ണ ത്തി ലെത്തി ച്ച ത്. സമീപത്തെത്തിയ ട്രെയിൻ യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒരു സുഹൃത്തായിരുന്നു യുവാവിന്റെ വീഡിയോ എല്ലാം പകർത്തിയത്. യുവാവിനെ ട്രെയിൻ തട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണുന്നുണ്ട്. 22 വയസ്സുള്ള സഞ്ജു ചൗരയെ ആണ് ദാ രു ണ മാ യ അ ന്ത്യം തേടിയെത്തിയത്.
മധ്യപ്രദേശിലെ ഹോശന്ഗബാദ് ജില്ലയിലാണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങളിൽ സാഹസിക നിറഞ്ഞ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ആയിരുന്നു യുവാവ് ഇങ്ങനെയൊരു കാര്യത്തിന് മുതിർന്നത്. ചരക്കു തീവണ്ടിക്കു മുന്നിൽ നിന്നും ഉള്ള ഈ പ്രകടനത്തിന് പക്ഷേ സ്വന്തം ജീവൻ നൽകേണ്ടി വന്നു. സോഷ്യൽ മീഡിയ ആണ് ലോകം എന്ന് കരുതുന്ന ഒരു തലമുറയാണ് ഇന്ന് വളർന്നു വരുന്നത്.
സമൂഹമാധ്യമങ്ങളിൽ ഒന്ന് വൈറൽ ആവാനും കുറച്ച് ലൈക്കുകൾക്ക് വേണ്ടി ഏത് അറ്റം വരെയുള്ള സാഹസികത ചെയ്യാനും ഇന്നത്തെ തലമുറ തയ്യാറാണ് എന്ന് ഭയാനകമായ യാഥാർത്ഥ്യമാണ് നമുക്ക് മുന്നിലുള്ളത്.
പഞ്ചാര കാള ഗ്രാമത്തിലെ യുവാവാണ് അ പ ക ട ത്തി ൽ മരി ച്ച ത്. ശാരദേവ് ബാബ എന്ന് പ്രദേശത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ ആയിരുന്നു അതിസാഹസികമായ വീഡിയോ പകർത്താനായി യുവാവ് പോസ് ചെയ്തത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടക്കുന്നത്. ട്രെയിൻ തട്ടി ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ യുവാവ് മ രി ക്കു കയാ യി രു ന്നു.