Movlog

Faith

പുറത്ത് പറയാൻ പോലും പറ്റാത്ത മോശം കാര്യങ്ങൾ ചെയ്യിക്കുമായിരുന്നു സുഹൈൽ

ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും സുഹൃത്തുക്കൾ ആവുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. ചില ബന്ധങ്ങൾ വിവാഹം വരെ എത്തുകയും ചെയ്യും. എന്നാൽ ഫേസ്ബുക്ക് ത ട്ടി പ്പു ക ളെ കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഇത്തരത്തിൽ ഫേസ്ബുക്ക് വഴി ച. തി ക്ക പ്പെ ട്ട മോഫിയയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരം ആവുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതായിരുന്നു മോഫിയ സുഹൈലിനെ.

ആ സൗഹൃദം പ്രണയം ആയപ്പോൾ എത്രയും വേഗം വിവാഹം നടത്തണമെന്ന് സുഹൈൽ മോഫിയയുടെ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവർ സമ്മതിച്ചില്ല. തുടർന്ന് നിക്കാഹ് എങ്കിലും നടത്തണമെന്ന് അഭ്യർത്ഥിച്ചപ്പോൾ കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഇവരുടെ നിക്കാഹ് നടത്തി. ഈ ഡിസംബറിൽ ആഘോഷമായി ഇവരുടെ വിവാഹം നടത്താൻ ആയിരുന്നു ഇരു കുടുംബങ്ങളും തീരുമാനിച്ചത്. എന്നാൽ വിവാഹം മാത്രമല്ല തന്റെ ജീവിതവും ഉപേക്ഷിച്ച് മോഫിയ യാത്രയായി.

എടയപ്പുറം സ്വദേശിയായ മോഫിയ തിങ്കളാഴ്ചയായിരുന്നു സ്വന്തം വീട്ടിലെ കി ട പ്പു മു റി യിൽ ജീവൻ അവസാനിപ്പിച്ചത്. ദിൽഷാദിന്റെയും ഫാരിസയുടെ മകളായ മോഫിയ എല്ലാം അവസാനിപ്പിച്ച് കുറിപ്പ് എഴുതി വെച്ചിട്ടാണ് ഈ ലോകത്തോട് വിട പറഞ്ഞത്. 2021 ഏപ്രിലിൽ ആയിരുന്നു ഇരുമലപ്പടി സ്വദേശിയായ സുഹൈലുമായുള്ള മോഫിയയുടെ നിക്കാഹ്. എന്നാൽ പിന്നീട് ആയിരുന്നു സുഹൈലിന്റെ ഉള്ളിലെ മ നോ രോ ഗി യെ മോഫിയ തിരിച്ചറിയുന്നത്.

നിക്കാഹിന് ശേഷം പലതവണ സുഹൈലിന്റെ വീട്ടുകാർ യുവതിയെ കോതമംഗലത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമായിരുന്നു. സഹികെട്ടപ്പോൾ ആയിരുന്നു യുവതി സുഹൈലിന്റെ വീട്ടിൽ അനുഭവിച്ചിരുന്ന ശാ രീ രി ക പീ ഡ ന ങ്ങ ൾ സ്വന്തം ബന്ധുക്കളോട് പങ്കുവയ്ക്കുന്നത്. തീർത്തും ഒരു മ നോ രോ ഗി യെ പോലെ ആയിരുന്നു സുഹൈൽ പെരുമാറിയത്. ഉറങ്ങാൻ കിടക്കുമ്പോൾ സ്ഥിരമായി അ ശ്ലീ ല സി നി മ ക ൾ കാ ണുമാ യി രു ന്നു സുഹൈൽ എന്ന് മോഫിയ മനസ്സിലാക്കി.

പരിചയപ്പെടുമ്പോൾ ഉണ്ടായിരുന്ന സ്നേഹവും മധുരവും ഉള്ള വാക്കുകൾ മാറി സ്ത്രീ ധ ന ത്തി ന്റെ പേരിൽ മാ ന സി ക വും ശാ രീ രി ക വു മാ യ പീ ഡ ന ങ്ങ ൾ ആയി. മോഫിയയുടെ ശരീരത്തിലെ ര ഹ സ്യ ഭാ ഗ ങ്ങ ളി ൽ ടാ റ്റൂ ഒ ട്ടി ക്കു ക യും പുറത്തു പറയാൻ പോലും സാധിക്കാത്ത പല കാര്യങ്ങൾ ചെയ്യുവാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു എന്നും യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് സഹപാഠികളോട് പറഞ്ഞിട്ടുണ്ട്. സ്വയം കണ്ടുപിടിച്ച ഒരു ബന്ധം ആയതിനാൽ ഇത് മാതാപിതാക്കളോടും ബന്ധുക്കളോടും പറയാൻ കഴിയാത്തതിന്റെ വേദനയും മോഫിയ പങ്കുവെച്ചിരുന്നു.

വിവാഹത്തിനു മുമ്പ് ഗൾഫിൽ ജോലി എന്നായിരുന്നു സുഹൈൽ ഇവരെ ധരിപ്പിച്ചിരുന്നത്. വിവാഹത്തിനു ശേഷം ഗൾഫിലെ ജോലി വിട്ടു എന്നും പറഞ്ഞു. നിക്കാഹ് കഴിഞ്ഞ ഉടനെ സിനിമയ്ക്ക് തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് എന്നായിരുന്നു മോഫിയയോട് പറഞ്ഞത്. സുഹൈൽ പറഞ്ഞതെല്ലാം വിശ്വസിച്ചു കൊണ്ട് പൂർണപിന്തുണ നൽകുമായിരുന്നു യുവതി. എന്നാൽ യാതൊരു ജോലിക്കും സുഹൈൽ പോയിരുന്നില്ല. മുഴുവൻ സമയവും മൊബൈൽ ഫോണിൽ തന്നെ ചിലവഴിക്കുക ആയിരുന്നു സുഹൈൽ.

ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതോടെ സുഹൈലിന്റെ മാതാപിതാക്കളുടെ മനോഭാവം മാറി. സ്ത്രീ ധ നം നൽകാതെയാണ് മകനോടൊപ്പം ജീവിക്കുന്നത് എന്ന കുറ്റപ്പെടുത്തലുകളും വലിഞ്ഞുകയറി എത്തിയെന്ന് പറഞ്ഞുകൊണ്ട് മാ ന സി ക മാ യി ഒരുപാട് വേദനിപ്പിക്കുമായിരുന്നു യുവതിയെ. നീ വന്നില്ലായിരുന്നെങ്കിൽ വലിയ സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ പെൺകുട്ടിയെ വധുവായി ലഭിക്കുമായിരുന്നു എന്നും കുത്തുവാക്കുകൾ പറയുമായിരുന്നു.

അടുത്തിടെ ഒരു സ്ഥലം വാങ്ങിക്കുവാൻ ആയി സ്ത്രീ ധ നം നൽകണമെന്ന് പറഞ്ഞുകൊണ്ട് യുവതിയെ സമ്മ ർ ദ്ദ ത്തി ലാക്കും ആയിരുന്നു സുഹൈലിന്റെ മാതാപിതാക്കൾ. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾ മാത്രമായതിനാൽ യുവതിയുടെ വീട്ടുകാർക്ക് പണം നൽകാൻ സാധിച്ചില്ല. മികച്ച മെഹന്ദി കലാകാരിയായ മോഫിയ സ്വന്തമായി സമ്പാദിച്ച പണം കൊണ്ടായിരുന്നു പഠനവും ജീവിതവും മുന്നോട്ടു കൊണ്ടുപോയത്. നിക്കാഹിന് ശേഷവും ജോലിക്ക് പോകാതിരുന്ന സുഹൈലിന് പണം നൽകിയിരുന്നത് മോഫിയ ആയിരുന്നു.

എൽ എൽ ബി വിദ്യാർത്ഥിനിയായ മോഫിയ ജീവൻ അവസാനിപ്പിക്കുന്നതിന് മുമ്പ് ഭർത്താവ് സുഹൈലിനും മാതാപിതാക്കൾക്ക് എതിരെ ഗാ ർ ഹി ക പീ ഡ ന ത്തി ന് പരാതി നൽകിയിരുന്നു. ഒരു മാസം മുമ്പായിരുന്നു സുഹൈലിന്റെ കുടുംബത്തിനുമെതിരെ ആലുവ റൂറൽ എ സ് പി ക്ക് പ രാ തി നൽകിയത്. പിന്നീട് സി ഐ സുധീറിന്റെ സാന്നിധ്യത്തിൽ ഇരു കുടുംബം ചേർന്ന് ഒത്തുതീർപ്പ് ആക്കുകയായിരുന്നു. ഒത്തുതീർപ്പ് ചർച്ചയ്ക്കിടയിൽ യുവതിയെ സി ഐ അ പ മാ നി ക്കു ക യും ഭീ ഷ ണി പ്പെ ടു ത്തു ക യും ചെയ്തിരുന്നു എന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടു.

ഭർത്താവിന്റെ വീട്ടുകാരുടെ മുൻപിൽ വെച്ച് പോ ലീ സ് അ പ മാ നി ച്ച ത് മോഫിയയെ ഏറെ വേദനിപ്പിച്ചു എന്നും പോ. ലീ സ് സ്റ്റേഷ നി ൽ നിന്നും എത്തിയതിനുശേഷം ഒറ്റയ്ക്ക് ഇരിക്കണം എന്ന് പറഞ്ഞ് യുവതി മുറിയിലേക്ക് പോവുകയായിരുന്നു. പിന്നീടവൾ ആ വാതിലുകൾ തുറന്നില്ല. കാണാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്ന് എത്തിയപ്പോൾ മുറിയിൽ എല്ലാം അവസാനിപ്പിച്ച മകളെ ആയിരുന്നു കണ്ടത്. തൊടുപുഴയിലെ അൽ അസർ കോളേജിലെ മൂന്നാംവർഷ എൽ എൽ ബി വിദ്യാർഥിനി ആണ് മോഫിയ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top