അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ അഞ്ച് ബന്ധുക്കൾക്ക് ബീഹാറിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായി. ബിഹാറിലെ ലഖിസരായ് ജില്ലയിലെ ദേശീയപാത 333ൽ വെച്ചാണ് അ തി ദാ രു ണ മായ വാ ഹ നാ പ ക ടം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി ഒരു ട്രക്കുമായി കൂട്ടിമുട്ടുകയായിരുന്നു. സുശാന്ത് സിംഗിന്റെ 5 ബന്ധുക്കളടക്കം 6 ആളുകളാണ് വാഹനാ പ ക ട ത്തി ൽപെട്ടത്. നാല് പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.
അ പ ക ടം നടന്നതിനെ തുടർന്ന് ട്രക്ക് ഡ്രൈവറും സഹായിയും സംഭവസ്ഥലത്തു നിന്ന് കടന്നു കളയുകയായിരുന്നു. ഹരിയാന അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഒ പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് പാറ്റ്നയിൽ നിന്നും മടങ്ങുകയായിരുന്നു ഇവർ. സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭർത്താവാണ് ഒ പി സിംഗ്. ലാൽജീത് സിംഗ്, നേമണി സിംഗ്, അമിത് ശങ്കർ, സുനിത ദേവി, അനിത ദേവി, ഡ്രൈവർ ചേതൻ കുമാർ എന്നിവർ ആണ് വാ ഹ നാ പ ക ട ത്തി ൽ മ രി ച്ച ത്.
ഗുരുതരമായ വാ ഹ നാ പ ക ടത്തെ തുടർന്ന് പൂർണ്ണമായി തകർന്ന എസ് യു വിൽ നിന്നും അയേൺ കട്ടർ ഉപയോഗിച്ചായിരുന്നു യാത്രക്കാരുടെ ശരീരങ്ങൾ പുറത്തേക്ക് എടുത്തത്. 10 പേർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ബാൽ മുകുന്ദ് സിംഗ്, ദിൽ ഖുഷ് സിംഗ്, എന്നിവരെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ബാല്മീകി സിംഗ്, ടോനു സിംഗ് എന്നിവർ ലഖിസരായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂൺ 14 നായിരുന്നു ബാന്ദ്രയിലെ സ്വന്തം വസതിയിൽ സുശാന്ത് സിങ് രാജ്പുത് ജീവൻ അവസാനിപ്പിച്ചത് . വി ഷാ ദ രോ ഗി യാ യിരുന്ന താരം വീട്ടിൽ തന്നെ എല്ലാം അവസാനിപ്പിക്കുകയായിരുന്നു. ആരാധകരെയും ബോളിവുഡ് സിനിമാലോകത്തെയും ഒന്നടങ്കം കണ്ണീരിൽ താഴ്ത്തിയ വാർത്തയായിരുന്നു സുശാന്തിന്റെ വിയോഗം. ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതം ആണ് സുശാന്തിന് അവസരങ്ങൾ ഇല്ലാതാക്കിയതും ,ആ കാരണത്താൽ ആണ് അദ്ദേഹം സ്വയം ഇല്ലാതാവുകയായിരുന്നു എന്ന് വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.
സുശാന്തിന്റെ ജീവൻ വേദിയിലും ബന്ധപ്പെട്ട് മുൻ കാമുകി റിയ ചക്രവർത്തിക്കെതിരെ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. ഏറെ പ്രശ്നങ്ങൾ സൃഷ്‌ടിച്ച കേ സി ൽ നിരവധി താരങ്ങളെയും സുഹൃത്തുക്കളെയും മുംബൈ പോ ലീ സ് ചോദ്യം ചെയ്തിരുന്നു. ഒരു സിനിമാക്കഥയെ പോലും വെല്ലുന്ന വഴിത്തിരിവുകളിലൂടെയായിരുന്നു സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവത്യാഗം കേ സ് മുന്നോട്ട് പോയത്. ഒടുവിൽ സുശാന്ത് സിങ് രാജ്പുത്തിന്റെ കേ സു മായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിൽ എൻ സി ബി കാ മു കി റി യ യെ അ റ സ്റ്റ് ചെയ്തിരുന്നു.