Movlog

Faith

ഒരു വീഡിയോ അയച്ചിട്ടുണ്ട് -ഇയാൾക്കു ഇഷ്ട്ടം സോഫ്റ്റോ അതോ ഹാർഡോ ? തെളിവ് സഹിതം പുറത്ത്

കൗൺസിലിംഗിന്റെ മറവിൽ സൈ ക്കോ ളജി സ്റ്റ് നടത്തുന്ന ലൈം ഗി ക ചൂ ഷ ണ ങ്ങ ൾ ക്കെ തിരെ ശക്തമായി പ്രതികരിച്ചു യുവതി.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ പ്രവർത്തിക്കുന്ന സൈ ക്കോ ള ജി സ്റ് ജാവേദ്നു എതിരെ ആണ് ഗു രു ത ര മാ യ ലൈം ഗി ക ആരോപണവുമായി യുവതി രംഗത്തെത്തിയത്. ഫേസ്ബുക്കിൽ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ അടക്കം പങ്കുവെച്ചാണ് ജവാദിനെതിരെ യുവതി രംഗത്തെത്തിയത്.

കോഴിക്കോടിലെ വളരെ പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റ് ആണ് ജവാദ്. ഹൈലൈറ്റ് മാളിൽ സൈക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്ന ഇയാൾ കൗൺസിലിങ്ങിനെ കുറിച്ചുള്ള സത്യാവസ്ഥ ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കിൽ പല വിഷമങ്ങളും അനുഭവിക്കുന്ന രോഗികളെ അയാൾ വീണ്ടും ചൂഷണം ചെയ്തു കൊണ്ടേയിരിക്കും എന്ന് യുവതി തുറന്നു പറയുന്നു. അതുകൊണ്ട് ഇനിയും ഇത് മറച്ചുവയ്ക്കാൻ സാധിക്കില്ലെന്ന് യുവതി വ്യക്തമാക്കി.

എന്ത് തന്നെ സംഭവിച്ചാലും ഇനി എല്ലാം തുറന്നു പറയുന്നു എന്നാണ് യുവതി ഫേസ്ബുക്കിൽ കുറിച്ചത്. ആദ്യമൊക്കെ വളരെയധികം ബഹുമാനത്തോടെ ആയിരുന്നു യുവതി സൈക്കോളജിസ്റ്റിനെ കണ്ടിരുന്നത്. എന്നാൽ അയാളുടെ സമീപനത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയതോടെ കൃത്യമായ മറുപടി തന്നെ യുവതി നൽകി. പിന്നീട് അയാൾ യുവതിയോട് മോശമായ രീതിയിൽ ഒന്നും പറഞ്ഞതുമില്ല. ആ വിഷയം യുവതി അത്ര കാര്യമാക്കിയില്ല.

എന്നാൽ മറ്റു പല സുഹൃത്തുക്കൾക്കും വളരെ മോശമായ രീതിയിലുള്ള അനുഭവങ്ങളായിരുന്നു ഇതേ സൈ ക്കോ ള ജി സ്റ്റിന്റെ ഭാഗത്തു നിന്നും നേരിട്ടത്. സൈ ക്കോ ളജി മേഖലയിൽ വളരെ പ്രശസ്തനായി നിൽക്കുന്ന, ഒരുപാട് സ്വാധീനമുള്ള, പലരും മാ ന സി കമായി ആശ്രയിക്കേണ്ടി വരുന്ന ഒരു വ്യക്തിയിൽ നിന്നും ഇങ്ങനെയൊരു സമീപനം ഉണ്ടാവുന്നത് വളരെ വിഷമത്തോടെയാണ് യുവതി പങ്കുവയ്ക്കുന്നത്. മാ ന സി കമായി വിഷമങ്ങൾ ഒരുപാട് അനുഭവിക്കുന്ന ആളുകളാണ് സൈ ക്കോ ള ജിസ്റ്റിനെ സമീപിക്കുന്നത്.

എന്നാൽ അങ്ങനെ ഒരു വ്യക്തിയിൽ നിന്നു തന്നെ ലൈം ഗി ക ചൂ ഷ ണം നേരിടേണ്ടി വരുമ്പോൾ ആ വ്യക്തി അനുഭവിക്കുന്ന പ്രതിസന്ധി എന്താണെന്ന് നമുക്ക് ഊഹിക്കാമല്ലോ. യുവതിയുടെ ഒരു പെൺ സുഹൃത്ത് ജീവിതത്തിൽ വളരെ വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു സൈ ക്കോ ള ജി സ്റ്റിന്റെ സഹായം തേടിയെത്തിയത്. ഇത്തരം സാഹചര്യങ്ങളിൽ മാ സ്റ്റ ർ ബേ റ്റ് ചെയ്താൽ മതി എന്നായിരുന്നു അയാൾ നൽകിയ മറുപടി.

പിന്നീടങ്ങോട്ട് ലൈം ഗി ക ചുവ യോ ട് കൂടിയുള്ള സംസാരം മാത്രമായിരുന്നു അയാൾ നടത്തിയത്. മാ ന സി ക മാ യി തളർന്നു നിൽക്കുന്ന ആ പെൺകുട്ടിയെ അത് വീണ്ടും സ മ്മ ർ ദ്ദ ത്തിലാക്കി. സൈ ക്കോ ള ജിസ്റ്റിന്റെ വാക്കുകൾ ജീവൻ അവസാനിപ്പിക്കാനുള്ള ചിന്തകളിൽ വരെ ആ കുട്ടിയെ എത്തിച്ചു.

ഇത്രയും വലിയ ഒരു സ്ഥാനത്ത് നിൽക്കുന്ന ആളുടെ വികലമായ സ്വഭാവമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഇത് പുറത്തു പറയാൻ ആ കുട്ടിയോട് ആവശ്യപ്പെട്ടപ്പോൾ അയാൾക്ക് ഒരുപാട് പിടിപാട് ഉണ്ടെന്നും തന്റെ ഭാവി നശിപ്പിക്കും എന്നായിരുന്നു ആ പെൺകുട്ടി നൽകിയ മറുപടി.

അയാളിൽനിന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായ ഭൂരിഭാഗം പെൺകുട്ടികൾക്കും പറയാനുള്ളത് ഇതു തന്നെയായിരിക്കും. ഇത്തരം സംഭവങ്ങളിൽ പ്രതികരിക്കാതെ ഇരിക്കുമ്പോളാണ് വീണ്ടും വീണ്ടും ഇത് പോലെ ആവർത്തിക്കാൻ ഇത്തരക്കാർക്ക് ധൈര്യം ഉണ്ടാവുന്നത്. ഈ സൈ ക്കോ ളജിസ്റ്റിൽ നിന്നും ദുരനുഭവം അനുഭവിച്ച ഏതെങ്കിലുമൊരു പെൺകുട്ടി ഇയാളുടെ യഥാർത്ഥ മുഖം തുറന്നു കാണിച്ചു പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് യുവതി ഈ കുറിപ്പ് പങ്കുവെച്ചത്. യുവതിയുടെ കുറിപ്പ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top