കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു കുവൈറ്റിൽ നടന്ന സംഭവം. ഇന്ന് മനുഷ്യരുടെ ലോകം സോഷ്യൽ മീഡിയ ആയി ചുരുങ്ങിയിരിക്കുകയാണ്.
ചുറ്റുമുള്ള ആളുകളെ പോലും ശ്രദ്ധിക്കാനോ അവർക്കൊപ്പം സമയം ചിലവിടാനോ ഇന്ന് ആളുകൾക്ക് നേരമില്ല. ദിവസത്തിന്റെ ഭൂരിഭാഗം നേരവും ആളുകൾ ഇന്ന് ചിലവിടുന്നത് സോഷ്യൽ മീഡിയയിൽ ആണ്. സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന ലൈക്കുകളും കമന്റുകളും ആണ് ഇന്ന് പലരുടെയും ജീവിതത്തിലെ സന്തോഷത്തിന്റെ മാനദണ്ഡം.
വൈറൽ ആകുവാൻ വേണ്ടി എത്ര സാഹസികത ചെയ്യാനും ചെറുപ്പക്കാർ ഇന്ന് തയ്യാർ ആണ്. അങ്ങനെ സാഹസികത കാണിക്കുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ എത്രയോ യുവാക്കളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. സാഹസികത നിറഞ്ഞ സെൽഫികൾക്ക് വൈറൽ ആകാനുള്ള സാദ്ധ്യതകൾ ഉള്ളതിനാൽ ഓടുന്ന ട്രെയിനിന്റെ അടുത്ത് നിന്നും, കൊക്കയ്‌ക്ക് സമീപവും, വെള്ളച്ചാട്ടത്തിനിടയിൽ നിന്നും എല്ലാം ചിത്രങ്ങൾ പകർത്താൻ നോക്കി ജീവൻ പൊലിഞ്ഞ എത്രയോ ആളുകൾ ഉണ്ട്.
ഇതെല്ലം അറിഞ്ഞിട്ട് പോലും ഇതിന് ഒരു അവസാനം ഇല്ല. വീണ്ടും വീണ്ടും ആളുകൾ ലൈക്കുകൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും പണയം വെച്ച് ഓരോന്നും ചെയ്യുന്നു. ആളുകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റിയ ഒരു ഇടം ആണ് സോഷ്യൽ മീഡിയ. ഇത് കൂടാതെ ബിസിനസ് പ്രമോഷനും, നിലപാടുകൾ വ്യക്തമാക്കാനും, സാമൂഹ്യ ബോധവൽക്കരണത്തിനും എല്ലാം സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്താം.
ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനും വൈറൽ ആകാനും പരിധി വിട്ടുള്ള പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ആശയങ്ങളിൽ വൈവിധ്യം ഉണ്ടെങ്കിലേ ആളുകളെ ആകർഷിക്കാൻ സാധിക്കൂ.
ഏതറ്റം വരെയും പോകാൻ ആളുകൾക്ക് യാതൊരു മടിയുമില്ല. അങ്ങനെ ശ്രദ്ധേയമായ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. പലപ്പോഴും ഇവരൊക്കെ സൈബർ ട്രോളുകൾക്കും ഇ ര ആകാറുമുണ്ട്. എന്നാൽ പണം സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെ നിൽക്കുന്നവർക്ക് അതൊന്നും ഒരു വിഷയമേ ആകുന്നില്ല.
ഫോളോവേഴ്സിനെ കൂട്ടുവാനായി യുവതി ചെയ്ത കാര്യം അറിഞ്ഞ ഞെട്ടലിലാണ് സോഷ്യൽ മീഡിയ. സ്വന്തം ഭർത്താവിനൊപ്പം ഉള്ള കിടപ്പറയിലെ രംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കാമുകന് നൽകിയാണ് യുവതി സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സിനെ കൂട്ടുവാൻ ആയി ശ്രമിച്ചത്. സംഭവം പുറത്തായതോടെ യുവതിക്കും കാമുകനും രണ്ടു വർഷം തടവും 5,000 ദിനാർ പി ഴയും വിധിച്ചു. കുവൈറ്റിലെ പരമോന്നത നീതിപീഠം ആണ് യുവതിക്ക് ശി ക്ഷ വി ധി ച്ചത്.
ഭർത്താവിന്റെ സമ്മതം കൂടാതെ അവർ അറിയാതെ ആയിരുന്നു യുവതി ദൃശ്യങ്ങൾ പകർത്തിയത്. ആ ദൃശ്യങ്ങൾ കാമുകന് നൽകി. കാമുകനായിരുന്നു ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സ്നാപ്ചാറ്റ് അക്കൗണ്ടിൽ കൂടുതൽ ഫോളോവർമാരെ കിട്ടുന്നതിനു വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള ഒരു വീഡിയോ പകർത്തി അപ്‌ലോഡ് ചെയ്തതെന്നാണ് യുവതി കോ ട തി യിൽ വെളിപ്പെടുത്തി. ഫോളോവേഴ്സ് കൂടുന്നതിനനുസരിച്ച് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന വരുമാനം വർദ്ധിക്കും.
ഇതായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് പോ ലീ സി നു നൽകിയ മൊഴിയിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന്റെ പേരിൽ യുവതിക്കും കാമുകനും എതിരെ പബ്ലിക് പ്രോ സി ക്യൂ ഷ ൻ കുറ്റം ചുമത്തിയിട്ടുണ്ട്. സ്നാപ്ചാറ്റ് ഉപയോഗിച്ചാണ് യുവതി ഇത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. 2019 തൊട്ട് 2020 വരെയുള്ള കാലയളവിലാണ് കൂടുതലായും ഇത്തരത്തിൽ സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെ യുവതി ദൃശ്യങ്ങൾ പ്രചരിച്ചതെന്ന് അ ന്വേ ഷ ണ സം ഘം കണ്ടെത്തിയിട്ടുണ്ട്.