ദിലീപിൻറെ ഐഫോൺ സർവീസ് സെന്ററിലെ സാങ്കേതിക വിദഗ്ധൻ വാഹനാപകടത്തിൽ മ രി ച്ച തി ൽ അസ്വാഭാവികതയുണ്ടെന്ന് ആരോപണത്തിൽ പ്രതികരിച്ചത്. ഇപ്പോൾ നിർമാതാവ് സുരേഷ്കുമാർ രംഗത്തെത്തിയിരിക്കുകയാണ്.
ചില ആളുകൾ ഇത് മനപ്പൂർവം ദിലീപിനെ കരിവാരി തേക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. നാളെ ദിലീപിൻറെ കാർ ശരിയാക്കിയ വർഷോപ്പർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതും ദിലീപിൻറെ പേരിൽ ആകുമോ.
ഇതിനൊരു പരിധിയില്ലേ. കഷ്ടമാണ് ഇങ്ങനെ ഒരാളെ തേജോവധം ചെയ്യുന്നത് എന്നാണ് സുരേഷ് കുമാർ പറയുന്നത്. ദിലീപിൻറെ ഒരു കേസ് തീരാറായ സമയത്ത് ഒരു ബാലചന്ദ്രകുമാർ എന്നൊരാൾ വായിൽ തോന്നുന്നത് വിളിച്ചു പറയുക. കേസായി വരിക ഇതൊക്കെ വിശ്വസിക്കുന്ന കുറെ ആളുകളുണ്ട് ബാക്കിയുള്ളവർ എന്താണ്, മണ്ടന്മാരാണോ.?
പോലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. സുരേഷ് കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. ഒരാളെ നശിപ്പിക്കുക എന്നതിൽ കവിഞ്ഞ് വേറെ ഒന്നും ഇതിൽ കാണുന്നില്ല എന്ന് സുരേഷ് കുമാർ പറയുന്നു. ദിലീപിൻറെ സംഘടനയിൽ പോലുള്ള ആൾക്കാർ പോലും ഒന്നും മിണ്ടുന്നില്ല.
അവരൊക്കെ ആരെയോ എന്തിനെയോ ഭയക്കുന്നു. എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, വഴിയെ പോകുന്ന ആർക്കും ദിലീപിന് എതിരെ കേസ് എടുക്കാൻ ഉള്ള അവസ്ഥ വന്നിരിക്കുകയാണ്. കോടതിയിൽ കേസ് തീരാറായ സമയത്താണ് മറ്റൊരു കേസ് എടുത്തു കൊണ്ടു വരുന്നത്. നടനെ ഒരു ക്രിമിനൽ എന്ന് മുദ്രകുത്തണം എന്നതാണ് ചിലർക്ക് വേണ്ടതെന്നാണ് സുരേഷ് പറയുന്നത്.
ദിലീപിന്റെയും കാവ്യയുടെയും വിവാഹം അടക്കം എല്ലാ കാര്യങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു സുരേഷ്കുമാർ. അതുപോലെ തന്നെ അടുത്ത കാലങ്ങളിൽ ഉയർന്നുകേട്ട ഒരു വാർത്തയായിരുന്നു നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയിലിലായ പൾസർ സുനി തന്നെ സുരേഷ്കുമാറിനെ ഭാര്യയായ മേനകയും ഒരിക്കൽ തട്ടിക്കൊണ്ടുപോവാൻ ശ്രമം നടത്തിയിട്ടുണ്ട് എന്നും,
അതിനുശേഷം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കാര്യം ഒതുക്കി തീർത്തുവെന്നും ഇതെല്ലാം വലിയ തോതിൽ ചർച്ച നേടുകയും ചെയ്തിരുന്നു. വളരെ കുറച്ച് ആൾക്കാരെ മാത്രം വിളിച്ചായിരുന്നു ദിലീപ് രണ്ടാമത്തെ വിവാഹം നടത്തിയത്..കാവ്യമാധവനേ ഭാര്യ ആക്കുന്ന അവസരത്തിൽ വേദിയിൽ ഏറ്റവും മുൻപിലിരുന്നവരായിരുന്നു മേനകാ സുരേഷ്, സുരേഷും കുമാറും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം അന്നു തന്നെ മനസ്സിലായിരുന്നു എന്നാണ് മേനക സുരേഷ് പറഞ്ഞത്.
ചിത്രത്തിൻറെ പൂജയ്ക്ക് ആണെന്ന് പറഞ്ഞ് തങ്ങളെ ക്ഷണിച്ചത്. നാളെ വിവാഹമാണെന്നാണ് തങ്ങൾ അറിഞ്ഞിരുന്നില്ല എന്ന് പറയരുത്. അതുപോലെ തന്നെ ആയിരുന്നു അടുത്ത കാലങ്ങളിൽ പൾസർ സുനി മേനകാ സുരേഷ് ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന രീതിയിൽ വാർത്തകൾ പുറത്തു വന്നത്. മറ്റാരുമറിയാതെ ഈ സംഭവം ഒതുക്കി തീർക്കുകയായിരുന്നു ചെയ്തത് എന്നും ആദ്യമായി അല്ല പൾസർ സുനി ഇങ്ങനെ ചെയ്യുന്നത് എന്ന് വാർത്തകൾ വന്നിരുന്നു.