Movlog

Faith

പ്രതി സൈജുവിന്റെ ഫോണിൽ നിന്നും വീഡിയോകൾ പുറത്ത് !

2019 ലെ മിസ് കേരള ജേതാവായ ആൻസി കബീറും, റണ്ണറപ്പും സുഹൃത്തുമായ അഞ്ജന ഷാജന്റെയും മ ര ണ ത്തി നിടയാക്കിയ വാ ഹ നാ പ ക ട ത്തി ന് കാരണക്കാരനായ മുഖ്യപ്രതിയായ സൈജുവിന് എതിരെയുള്ള ഞെ ട്ടി ക്കു ന്ന വിവരങ്ങളാണ് പുറത്തു വരുന്നത് . സൈജു തങ്കച്ചൻ(41) ലഹ അടിമയാണെന്ന് കമ്മീഷണർ സി എസ് നാഗരാജു പറഞ്ഞു.സൈജുവിന്റെ ചൂ ഷ ണ ത്തിന് ഇരയായവർ പ രാ തി നൽകിയാൽ കേ സ് എടുക്കും എന്നും പോ. ലീ സ് അറിയിച്ചു. സ്വമേധയാ കേ. സെടു ക്കു ന്ന കാര്യവും പോ ലീ സ് പരിഗണിക്കുന്നുണ്ട്.

വി രു ദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്ന ആളാണ് സൈജു എന്നും കമ്മീഷണർ പറഞ്ഞു. സൈജുവിന്റെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ ശേഖരിക്കുകയാണ് ഇപ്പോൾ പോലീസ്. നമ്പർ 18 ഹോട്ടലിൽ ഡിജെ പാർട്ടി ആഘോഷിച്ച അൻസി കബീറും അഞ്ജന ഷാജനും ഹോട്ടലിൽ നിന്നും മടങ്ങി പോകുമ്പോഴായിരുന്നു അ തി ദാ രു ണ മായ വാ ഹ നാ പ കടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മ രി ക്കു ക യാ യിരുന്നു.

ഇവരുടെ വാഹനം പിന്തുടർന്ന് ഹോട്ടൽ ഉടമയുടെ ഓഡി കാർ വരുന്നുണ്ടായിരുന്നു എന്ന ഡ്രൈവറുടെ മൊ ഴി യാണ് കേ സി ൽ വഴിത്തിരിവായത്. ഇതോടെ ഹോട്ടൽ ഉടമയായ റോയിയും റോയിയുടെ സഹായി ആയ സൈജുവും കേസിൽ കുടുങ്ങുകയായിരുന്നു. ലഹ ഇടപാടുകാരൻ ആണ് കൊല്ലം നല്ലില സ്വദേശിയായ സൈജു എന്ന് പോ ലീ സ് കണ്ടെത്തി. സൈജുവിന്റെ ഫോൺ പരിശോധിച്ച പോ ലീ സി ന് ഞെ ട്ടി ക്കു ന്ന ദൃശ്യങ്ങൾ ആണ് കാണാൻ സാധിച്ചത്.

പ്ര കൃ തി വി രു ദ്ധം അടക്കമുള്ള ലൈം ഗി ക പീ ഡ ന ത്തി ന്റെ അമ്പതിലധികം വീഡിയോകൾ ആയിരുന്നു സൈജുവിന്റെ ഫോണിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്. സ്ത്രീകളുടെ ശരീരത്തിൽ ലഹ വസ്തുക്കൾ വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് വീഡിയോകളും ഈ കൂട്ടത്തിൽ ഉണ്ടെന്ന് പോ ലീ സ് പറയുന്നു. ഹോട്ടൽ 18- ഉടമ റോയി അടക്കം നിരവധി പേരാണ് സൈജു സംഘടിപ്പിക്കുന്ന ലഹ പാർട്ടികളിൽ വിളമ്പുന്നത്.

ഇതിനുള്ള ശക്തമായ തെളിവുകളും പൊ ലീ. സി ന് ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ ഫോണിൽ കാണുന്ന ദൃശ്യങ്ങളിൽ ഉള്ള ആളുകളുടെ പേരുകളും ഫോൺ നമ്പറുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ലഹ കടത്തുന്നതിന് ബന്ധപ്പെട്ടിട്ടുള്ള സൈജുവിന്റെ ചാറ്റുകളും പോ ലീ സ് കണ്ടെത്തിയിട്ടുണ്ട്. 2021 ജൂലൈ 26ന് സൈറാബാനു എന്ന് പേരുള്ള ഒരു പ്രൊഫൈലുമായി സൈജു നടത്തിയ ചാറ്റും പൊ ലീ സ്
പരിശോധിച്ചു. ലഹ നടത്താനായി കാട്ടിലേക്ക് പോയി കാട്ടുപോത്തിനെ വെ ടി വെ ച്ചു കൊ ന്ന താ യി ഈ ചാറ്റിൽ പറയുന്നു.

കൊച്ചി ഗോവ മൂന്നാർ എന്നിവിടങ്ങളിൽ ലഹ നടത്തിയത്തിന്റെ വിശദമായ വിവരങ്ങളും ഫോണിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മോഡലുകൾ കൊല്ലപ്പെട്ട സംഭവം ആയി ബന്ധപ്പെട്ട് അന്ന് ഡിജെ പങ്കെടുത്തവരിൽ ചിലർക്ക് അറിയാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അ പ ക ടം നടന്ന രാത്രിയിലും തുടർന്നുള്ള ദിവസങ്ങളിലും പങ്കെടുത്തവരിൽ ആരെയൊക്കെയോ സൈജു തുടർച്ചയായി ഫോണിൽ വിളിച്ചതാണ് ഈ സംശയത്തിനു കാരണമായത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top