പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാ രീ രികമായി പീ ഡി പ്പി ച്ച കേ സി ൽ ക്രൈസ്തവ അനാഥാലയത്തിലെ സ്ഥാപകൻ അ റ സ്റ്റി ൽ. ചെന്നൈയിലെ അമല അനാഥാലയത്തിലെ സ്ഥാപകനും സെന്റ് അഗ്നേ സ്കൂളിലെ പ്രിൻസിപ്പലുമായ ജെശുദാസ് രാജ ആണ് അ റ സ്റ്റി ലാ യത്. ഇയാളുടെ പീ ഡ നം സഹിക്കാനാവാതെ പെൺകുട്ടികൾ അനാഥാലയത്തിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കേ സിൽ നിന്നും രക്ഷപ്പെടാൻ ആരോഗ്യകാരണങ്ങൾ ചൂണ്ടികാണിച്ചു ഇയാൾ ആശുപത്രിയിൽ അ ഡ്മി റ്റ് ആയിരിക്കുകയാണ്.
എന്നാൽ ആശുപത്രിയിൽ എത്തി കേ സ് പരിഗണിച്ച പോ കോ ട തി ജഡ്ജി പ്രതിയെ 15 ദിവസത്തേക്ക് റി മാ ൻ ഡ് ചെയ്തു. നേരത്തെ അനാഥാലയത്തിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി എന്ന് ജെശുദാസ് പോ ലീ സി ൽ പരാതി നൽകിയിരുന്നു. പെൺകുട്ടികളെ കണ്ടെത്തിയ പോ ലീ സ് ഇവരെ കോ ട തിയി ൽ ഹാജരാക്കി. എന്നാൽ പെൺകുട്ടികൾ ഞെ ട്ടി ക്കു ന്ന വിവരം കോടതിയിൽ വെളിപ്പെടുത്തുകയായിരുന്നു. അനാഥാലയത്തിന്റെ സ്ഥാപകൻ പെൺകുട്ടികളെ പീ ഡി പ്പി ക്കു മാ യി രു ന്നു എന്ന് കോ ട തിയിൽ പെൺകുട്ടികൾ വെളിപ്പെടുത്തി.
സംഭവത്തെത്തുടർന്ന് അനാഥാലയത്തിലെ 40 പെൺകുട്ടികളെ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. ജെശുദാസ് കുട്ടികളെ സ്ഥിരമായി ലൈം ഗി ക മാ യി പീ ഡി പ്പിക്കാറു ണ്ടാ യി രു ന്നു എന്നും പെൺകുട്ടികളോട് തുറസായ സ്ഥലത്ത് നിന്ന് കുളിക്കാൻ ആവശ്യപ്പെടുമായിരുന്നു എന്നും പെൺകുട്ടികൾ കോ ട തി യി ൽ പറഞ്ഞു. അനാഥാലയത്തിലെ ജീവനക്കാർക്കും ഉടമയിൽ നിന്നും കടുത്ത പീ ഡ ന മാ ണ് നേരിടേണ്ടി വന്നത് എന്നും കുട്ടികൾ കോ ട തി യി ൽ വ്യക്തമാക്കി.
കുറച്ചു മാസങ്ങൾക്കു മുമ്പായിരുന്നു ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട മൂന്നു പെൺകുട്ടികൾ ജെസുദാസ് സ്ഥാപകനായ അനാഥാലയത്തിൽ എത്തിയത്. ഇവരെ കാണാനില്ല എന്ന പരാതിയുമായി അല്ലടി പോ ലീ സ് സ്റ്റേ ഷ നി ൽ എത്തുകയായിരുന്നു ജെശുദാസ്. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളെ അന്വേഷിച്ച് കണ്ടെത്തി കോ ട തി യി ൽ എത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തു വന്നത്. ഇത് ആദ്യമായി അല്ല അനാഥാലയങ്ങളിൽ ഇത്തരം ക്രൂ ര കൃത്യ. ങ്ങ ൾ നടക്കുന്നത്.
അനാഥാലയങ്ങളിൽ ക്രൂ ര മാ യി ലൈം ഗി ക മാ യി പീഡി പ്പി ക്ക പ്പെ ട്ട ഒരുപാട് പെൺകുട്ടികളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു മുറിയിൽ അടച്ചിടുകയും പല ആളുകൾക്കൊപ്പവും കിടക്ക പങ്കിടേണ്ടി വരുന്ന എത്രയോ പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട്. ചിലയിടങ്ങളിൽ ഭക്ഷണങ്ങളിൽ ഉ റ ക്ക ഗു ളി ക കൾ ചേർത്ത് പെൺകുട്ടികളെ മ യ ക്കി കിടത്തും. അടുത്ത ദിവസം അ ർ ദ്ധ നഗ്ന രാ യി ശരീര വേദനയുമായി ആണ് ഓരോ പെൺകുട്ടികളും എഴുന്നേൽക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഇതുപോലെ ലൈം ഗി ക മാ യി പീ ഡി പ്പി ക്ക പ്പെ ടു മ്പോ ൾ നി ര വ ധി മാ ന സി ക ആ രോ ഗ്യ
പ്രശ്നങ്ങൾ ആണ് അവർ പിന്നീട് നേരിടേണ്ടി വരുന്നത്. ജീവിതകാലം മുഴുവനും ചിലപ്പോൾ ഇത് അവരെ വേട്ടയാടുന്നു. അനാഥാലയങ്ങളുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി ഇതുപോലുള്ള സാമൂഹിക വിരുദ്ധർക്ക് എതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇത് പോലുള്ള ക്രൂ ര കൃ ത്യ ങ്ങ ൾ ആവർത്തിക്കാതിരിക്കൂ.
അടുത്തിടെ കൊല്ലം ജില്ലയിലെ അഞ്ചലിലെ “സ്നേഹാലയം” എന്ന ആശ്രയ കേന്ദ്രത്തിലെ ദൃ ശ്യ ങ്ങ ൾ വ ലി യ പ്രശ്നം ആയിരുന്നു. ആശ്രയ കേന്ദ്രത്തിലെ അന്തേവാസിയായ വൃദ്ധയായ ഒരു അമ്മയെ നടത്തിപ്പുകാരന്റെ ദൃശ്യങ്ങൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനു മുമ്പും ഈ ആശയ കേന്ദ്രത്തിനെതിരെ സമാനമായ പരാതികൾ ഉയർന്നിട്ടും വീണ്ടും ഇതു തുടരുന്ന സാഹചര്യം നൊമ്പരത്തോടെയാണ് സോഷ്യൽ മീഡിയ കണ്ടത്.