മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമാണ് “കുറുപ്പ്”. കു പ്ര സി ദ്ധ പി ടി കി ട്ടാ പ്പു ള്ളി സുകുമാര കുറുപ്പ് ആയി ദുൽഖർ എത്തുന്ന ചിത്രം കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഏറ്റവും കൂടുതൽ തിയേറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണ്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കേ ര ള പോ ലീ സ് ഇന്നും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി ആണ് കുറുപ്പ്.
സിനിമയുടെ റിലീസിന് മുമ്പ് തന്നെ സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സുകുമാര കുറുപ്പിന്റെ ബന്ധുവും സഹോദരനുമായ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ആണ് ശ്രദ്ധേയമാവുന്നത്. കുറുപ്പിന്റെ കേ സി ൽ പ്രതി ചേർത്ത മധുവിന്റെ സഹോദരൻ ആണ് രാധാകൃഷ്ണൻ. മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ആയിരുന്ന മധുസൂദനപിള്ളയെ ആയിരുന്നു സുകുമാരക്കുറുപ്പിന്റെ വീടുപണി നോക്കി നടത്താൻ ഏല്പിച്ചിരുന്നത്.
കുറുപ്പിന്റെ വീട് പണിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ ആ കാലത്ത് സ്വന്തം പൈസ മുടക്കി ചെന്നൈയിൽ വരെ പോയിട്ടുണ്ട് മധുസൂദന പിള്ള. മെഡിക്കൽ കോളേജ് ജീവനക്കാരൻ ആയതു കൊണ്ട് മധുവിനോട് ഒരു മൃ ത ദേ ഹം സംഘടിപ്പിക്കാൻ സാധിക്കുമോ എന്ന് കുറുപ്പ് അന്വേഷിച്ചിരുന്നു. എന്നാൽ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ ക്ളോ റോ ഫോം സംഘടിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്തിനാണെന്ന് ചോദിച്ചപ്പോൾ കുട്ടികൾക്ക് പഠിക്കുവാൻ ആണെന്നും മെ ഡി ക്ക ൽ സ്റ്റോറിൽ നിന്നും കിട്ടുന്നില്ല എന്നും പറഞ്ഞു. അങ്ങനെ മധു ആയിരുന്നു കുറുപ്പിന് ക്ലോറോഫോം സംഘടിപ്പിച്ച് കൊടുത്തത്. സംഭവം നടക്കുന്ന അന്ന് കുറുപ്പിനോടൊപ്പം വരാൻ മധുവിനോട് പറഞ്ഞെങ്കിലും അമ്മയ്ക്ക് സുഖം ഇല്ലാത്തതിനാൽ മധു പോയിരുന്നില്ല.
ഗൾഫിൽ ഇൻഷുറൻസ് ഉണ്ടായിരുന്ന സുകുമാരക്കുറുപ്പ് ആ പണം തട്ടിയെടുക്കാൻ വേണ്ടി നടത്തിയ പദ്ധതിയായിരുന്നു ചാക്കോയുടെ കൊ ല പാ ത കം. ചാക്കോയെ ബ ലം പ്രയോഗിച്ചു മ ദ്യ പി ച്ച് ബന്ധുവായ ഭാസ്കര പിള്ളയുടെ വീട്ടിലെത്തി ക ത്തി ക്കുകയായിരുന്നു.
കത്തിച്ചതിനുശേഷം കാറിനകത്ത് ശരീരം ഉപേക്ഷിച്ച് സുകുമാര കുറുപ്പ് അ ന്ത രി ച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഭാര്യയുടെ അനിയത്തിയുടെ ഭർത്താവാണ് ഭാസ്കരപിള്ള. സുകുമാരക്കുറുപ്പിനെ കൊ ല പ്പെ ടു ത്തി യ ത് മധുസൂദനൻ പിള്ള ആയിരുന്നെന്നും വ്യാപകമായി ഭാസ്കര പിള്ള പ്രചരിപ്പിച്ചിരുന്നു.
എന്നാൽ സംഭവം നടന്ന് ചാക്കോയുടെ ശരീരം പോലീസ് കുറുപ്പിന്റെ ഭാര്യയെ കാണിച്ചപ്പോൾ അത് കുറുപ്പ് അല്ലെന്ന് ഭാര്യ പറഞ്ഞു. ഇതോടെ മധുവിനെ പോലീസുകാർ വിട്ടയച്ചു. ഈ സംഭവം നടക്കുന്നതിന് മുമ്പ് തന്നെ രണ്ടു തവണ ഹൃ ദ യാ ഘാ തം വന്നിട്ടുള്ള സുകുമാര കുറുപ്പ് ഇതിനോടകം മ രി ച്ചി ട്ടു ണ്ടാ കും എന്ന് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ കുറുപ്പിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ അറിയുമെന്ന് രാധാകൃഷ്ണൻ പറയുന്നു.
കേ സ് നടക്കുന്ന സമയത്ത് ചെറിയനാട് ഉള്ള സുകുമാരക്കുറുപ്പിന്റെ കുടുംബവീട്ടിൽ ഉത്സവസമയത്ത് രണ്ടു തവണ വന്നിട്ടുണ്ടെന്നാണ് രാധാകൃഷ്ണൻ വെളിപ്പെടുത്തി. മുഖത്ത് പ്ലാസ്റ്റിക് സർജറി നടത്തിയാണ് സുകുമാരക്കുറുപ്പ് വന്നതെന്ന് അദ്ദേഹം പറയുന്നു. കുറുപ്പിനെ ചൊല്ലി ഇത്രയേറെ പ്ര ശ്നങ്ങൾ ഉണ്ടെങ്കിലും വളരെ ആർഭാടം നിറഞ്ഞ സന്തോഷകരമായ ജീവിതം നയിക്കുകയാണ് കുറുപ്പിന്റെ കുടുംബം. ഭാര്യ രണ്ടാമത് വിവാഹം കഴിച്ചിട്ടില്ല. രണ്ടു ആൺകുട്ടികളാണ് കുറുപ്പിന്.
രണ്ടു പേരും ഗൾഫിൽ നല്ല ജോലി ചെയ്തു വരികയാണ്. മൂത്ത ആൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. രാധാകൃഷ്ണന്റെ സഹോദരൻ മധുസൂധനൻ ശി ക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം തിരുവനന്തപുരത്തേക്ക് പ്രൊമോഷൻ കിട്ടി അവിടുത്തെ മെഡിക്കൽ കോളേജിൽ ജോലി ചെയ്തു.
മധുസൂദന പിള്ളയെ അ റ സ്റ്റ് ചെയ്ത് സ ബ് ജ യി ലിൽ കഴിയുമ്പോൾ കാണാൻ പോയപ്പോൾ മ നം നൊ ന്ത് ആയിരുന്നു ഇവരുടെ അച്ഛൻ ഹൃ ദ യാ ഘാ തം വന്ന് മ രി ച്ച ത്. പിന്നീട് കടവും കുറ്റബോധവും ആയി മധു പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ജീവൻ അവസാനിപ്പിച്ചു .
സുകുമാര കുറുപ്പിന്റെ വീട് നിന്നിരുന്ന സ്ഥലവും വീടുമെല്ലാം ഇപ്പോൾ സർക്കാർ ഏറ്റെടുത്തു. ഗൾഫിൽ വളരെ നല്ല ശമ്പളം ഉള്ള വ്യക്തി ആയിരുന്നു സുകുമാര കുറുപ്പ്. നാട്ടുകാർക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുള്ള കുറുപ്പിനെ കുറിച്ച് നല്ലത് മാത്രമേ നാട്ടുകാർക്ക് പറയാൻ ഉള്ളൂ. എന്നാൽ എളുപ്പത്തിൽ ഒരുപാട് പണം കിട്ടാൻ വേണ്ടി ചെയ്ത കാര്യങ്ങൾ കുറുപ്പിന്റെ ജീവിതം മാറ്റി മറയ്ക്കുകയായിരുന്നു. കുറുപ്പ് ഇന്നും മ രി ച്ചി ട്ടി ല്ല എന്നാണ് ഇവരുടെ വിശ്വാസം.