Movlog

Faith

കാമുകൻ നിരന്തരമായി തന്നെ ലോഡ്ജിൽ കൊണ്ട് പോയി ചെയ്തു ! അവസാനം സംഭവിച്ചത്

കണ്ണൂർ ജില്ലയിലുള്ള യുവതിയാണ് കുടിയാന്മല നടുവിലുള്ള ജലീലിനെതിരെ പ രാ തിയുമായി രംഗത്തെത്തിയത്. രണ്ടു വർഷമായി ജലീലുമായി പ്രണയത്തിൽ ആയിരുന്നു യുവതി. ചാല ബൈപാസിൽ കൊണ്ട് പോയി യുവതിയെ ജലീൽ നിരന്തരമായി ഉപയോഗിച്ചിരുന്നു ശാരീരികമായി ബന്ധപ്പെടുകയുമായിരുന്നു. യുവതിയുടെ വീട്ടിലും ജലീൽ ഒരുപാട് തവണ വന്നിട്ടുണ്ട്. എന്നാൽ ഒരിക്കൽ വീട്ടിലേക്ക് വന്നാൽ വാതിൽ തുറക്കുമോ എന്ന് യുവതിയോട് ചോദിച്ചപ്പോൾ യുവതി ഇല്ലെന്ന് പറയുകയായിരുന്നു. ഇതോടെ ജലീൽ യുവതിയെ വിളിക്കാതെയും സന്ദേശം അയക്കാതെയും ആയി. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇരിക്കുകയാണ് ജലീൽ. ഇതിനെ തുടർന്ന് യുവതി നാട്ടിലെ പോ ലീ സ് സ്റ്റേ ഷ നിൽ പരാതിപ്പെടുകയായിരുന്നു. പൊ ലീ സി ന് മുമ്പിൽ വെച്ച് യുവതിയെ വിവാഹം കഴിച്ചോളാം എന്ന് ജലീൽ സമ്മതിക്കുകയായിരുന്നു. എന്നാൽ ജലീലിന്റെ വീട്ടിൽ അന്വേഷിച്ചു പോയപ്പോൾ ജലീലിന്റെ രക്ഷിതാക്കൾ ഈ വിവാഹം നടത്തില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു.

ഇതിനെ തുടർന്ന് എടക്കാട് പോ ലീ സ് സ്റ്റേ ഷ നിൽ പരാതിപ്പെടുകയായിരുന്നു യുവതി. രണ്ടു വർഷത്തെ പ്രണയകാലത്തിനിടയിൽ നിരവധി തവണ ചാല ബൈപ്പാസിലേക്ക് കൊണ്ട് പോവുകയും ശാ രീ രിക ബ ന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായി യുവതി തുറന്നു പറയുന്നു. അഞ്ചു മാസമായി തനിക്ക് നീതി ലഭിക്കുവാൻ ആയി പോരാടുകയാണ് യുവതി. എന്നാൽ ഇത് വരെ പോ ലീ സി ന്റെ ഭാഗത്ത് നിന്ന് യാതൊരു അന്വേഷണം ഉണ്ടായിട്ടില്ലെന്ന് യുവതി വേദനയോടെ പറയുന്നു.

ജലീലിനെ പോ ലീ സ് ക സ്റ്റ ഡി യിൽ എടുത്തപ്പോൾ ബന്ധുക്കൾ ആയ രാ ഷ്ട്രീ യക്കാ ർ സ്റ്റേ ഷ നി ൽ എത്തി അവരുടെ സ്വാധീനം വെച്ച് ജലീലിനെ പോ ലീ സ് സ്റ്റേ ഷ നി ൽ നിന്ന് കൊണ്ട് പോവുകയായിരുന്നു. ഇത് വരെ ജലീലിനെതിരെ കേ സ് എടുത്തിട്ടില്ല. എടക്കാട് സ്റ്റേഷനിലെ എസ് ഐ സന്തോഷ് ജലീലിന്റെ ആൾ ആണെന്നും അത് കൊണ്ടാണ് കേ സ് അന്വേഷണം എവിടെയും എത്താത്തത് എന്ന് യുവതി ആരോപിക്കുന്നു. ജലീലിന്റെ വീട്ടുകാരിൽ നിന്നും കൈ ക്കൂ ലി കൈപ്പറ്റി കേ സ് തേച്ചു മായ്ച്ചു കളയാൻ ആണ് പോ ലീ സു കാ രുടെ ഉദ്ദേശം. എടക്കാട് പോ ലീ സി ൽ നിന്നും വളരെ മോശമായ അനുഭവം ഉണ്ടായെന്നും യുവതി തുറന്നു പറയുന്നു. മാ ന സി ക മാ യി യുവതിയെയും യുവതിയുടെ അമ്മയെയും പോ ലീ സു കാ ർ പ്രശ്നങ്ങളിൽ തള്ളിയിട്ടെന്നും യുവതി തുറന്ന് പറയുന്നു. ജലീൽ അത്തരക്കാരൻ അല്ലെന്നും ജലീലിനെ കുറിച്ച് ആരോപിക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ നടന്നതിന്റെ വല്ല ക്ലി പ്പോ വീ ഡി യോ കളോ ഉണ്ടോ എന്നാണ് പോ ലീ സ് യുവതിയോട് ചോദിക്കുന്നത്.

അങ്ങനെ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ജലീലിനെതിരെ കേ സ് എടുക്കുകയുള്ളൂ എന്നും അല്ലാത്ത പക്ഷം കേ സ് എടുക്കാൻ നിർവ്വാഹമില്ലെന്നും പോ ലീ സ് യുവതിയെ അറിയിച്ചു. നീതി ലഭിക്കുവാൻ ആയി നിരന്തരം യുവതി പോ ലീ സ് സ്റ്റേ ഷ നി ൽ കയറി ഇറങ്ങുന്നുണ്ടെങ്കിലും പോ ലീ സു കാ ർ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. എടക്കാട് സ്റ്റേ ഷ നി ൽ മുഴുവനും അ ഴി മ തിയും ഗു ണ്ടാ ഭ ര ണ വും ആണെന്ന് യുവതി ആരോപിക്കുന്നു.

എടക്കാട് സ്റ്റേ ഷ നിലെ എസ് ഐ സന്തോഷ് ആണ് ജലീലിന്റെ കുടുംബത്തിൽ നിന്നും കൈ ക്കൂ ലി കൈപ റ്റി കേ സ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്ന് യുവതി പറയുന്നു. യുവതിയോടും കൈ ക്കൂ ലി ആവശ്യപ്പെട്ടു എങ്കിലും അവർ നല്കാൻ തയ്യാറായില്ല. ഒരു പെൺകുട്ടിയുടെ ഭാവി ഇല്ലാതാക്കാൻ ആണ് ഇത്തരം അ ഴി മ തി ക്കാർ ആയ പോ ലീ സു കാ ർ ശ്രമിക്കുന്നത്. അതിനു ഒരിക്കലും കൂട്ട് നിൽക്കാൻ ആവില്ലെന്ന് യുവതി പറയുന്നു. ഈ കേ. സി ൽ ഇനിയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ആണ് യുവതി മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top