നവംബർ ഒന്നിന് ആയിരുന്നു 2019ലെ മിസ് കേരള ജേതാവ് അൻസി കബീറും(25), സുഹൃത്തും റണ്ണറപ്പായ അഞ്ജന ഷാജനും(26) വാഹനാപ ക ട ത്തിൽ മ രി ച്ചത്. പുലർച്ചെ ഒരു മണിക്ക് ആയിരുന്നു അ തിദാ രു ണമായ വാഹനാ പ ക ടം സംഭവിച്ചത്. വൈറ്റിലയ്ക്ക് സമീപം എറണാകുളം ബൈപ്പാസിൽ ഹോളിഡേ ഇന്നിന് മുൻപിൽ വച്ചായിരുന്നു അ പ ക ടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തിരുവനന്തപുരം ആറ്റിങ്ങലിലെ ആലങ്കോട് സ്വദേശിയാണ് അൻസി കബീർ. തൃശൂർ സ്വദേശിയാണ് അഞ്ജന ഷാജൻ. അപ ക ടം നടന്ന ഉടൻ തന്നെ ഇരുവരും സംഭവസ്ഥലത്ത് വെച്ച് മ രി ക്കു ക യായിരുന്നു. 2019ലെ മിസ് കേരള മത്സരത്തിൽ വിജയികളായിരുന്നു ഇവർ. അൻസിയെയും അഞ്ജനയെയും കൂടാതെ മറ്റു രണ്ടു യാത്രക്കാർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ഇവരുടെ മ ര ണം കൊ ല പാ ത കം ആണെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പുറത്തുവരുന്നത്. ആൻസി കബീറും അഞ്ജന ഷാജനും സംഭവസ്ഥലത്തു വെച്ചു തന്നെ മ രി ക്കു ക യാ യിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തും പിന്നീട് മ രി ച്ചു. ഹോട്ടലിൽ നിന്നും ഒരു ഓഡി കാർ പിന്തുടരുന്നതാണ് അ പ ക ട ത്തി ന് കാരണമായതെന്ന് അ പ ക ട ത്തി ൽ പ്പെട്ട കാർ ഡ്രൈവർ അബ്ദുൾ റഹ്മാൻ പോ ലീ സി നോ ട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവറുടെ മൊഴി കേ സി ൽ നിർണായക തെളിവായിരിക്കുകയാണ്. പിന്തുടർന്ന ഓഡി കാറിലുണ്ടായിരുന്നത് ഹോട്ടൽ ഉടമയായിരുന്നു എന്നാണ് ഡ്രൈവറുടെ മൊഴി. ഇതുകൂടാതെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയ ഞെ ട്ടി യ്ക്കുന്ന തെളിവുകളും ഇതിനോടു ചേർത്തു വായിക്കാവുന്നതാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡിജെ നടന്ന റൂമിലെയും ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലെയും സിസിടിവി ദൃശ്യങ്ങളൊന്നും കാണാനില്ല.
ഈ ദൃശ്യങ്ങൾ മാറ്റിയത് ഹോട്ടൽ ഉടമസ്ഥൻ പറഞ്ഞിട്ട് ആണെന്ന് ഹോട്ടൽ ജീവനക്കാരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഹോട്ടലിൽ നിന്നും ഇറങ്ങിയവരെ ഓഡി കാറിൽ പിന്തുടരുകയും ഇടയ്ക്ക് നിർത്തിച്ച് സംസാരിക്കുകയും ചെയ്യുന്നത് റോഡിലെ സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ചിട്ടുണ്ട്. ബാക്കി ഹോട്ടലിലെ എല്ലാ ഭാഗങ്ങളെയും സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും ഈ രണ്ടു ഭാഗത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇതോട് മുൻ മിസ് കേരള ജേതാക്കളായ ഇവരുടേത് അ പ ക ട മരണം അല്ല ഒരു കൊ ല പാ തകം ആണെന്നാണ് ഇപ്പോൾ തെളിവുകൾ ചൂണ്ടിക്കാണിക്കുന്നത്. മ ദ്യ പി ച്ച് വാഹനമോടിച്ച് അപ ക ട മു ണ്ടാ യി എന്ന രീതിയിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത് കേസിന്റെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞു തുടങ്ങുകയാണ്.പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ അന്വേഷണമാണ് കേസിൽ നടക്കുന്നത്. ഡ്രൈവർ നടത്തിയ വെളിപ്പെടുത്തലാണ് കേസിനാസ്പദമായ അന്വേഷണത്തിന് പോലീസിനെ നയിക്കുന്നത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്തതും ഹോട്ടലിൽ നിന്നും അവരെ പിന്തുടർന്നതും ഹോട്ടൽ ഉടമയ്‌ക്കെതിരെ അന്വേഷണം നടത്താൻ ഉള്ള തെളിവുകൾ ആയി മാറിയിരിക്കുകയാണ്. അ പ ക ട ത്തെ ത്തുടർന്ന് ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകരുകയായിരുന്നു. അപകടം നടന്ന് തകർന്ന വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനത്തിന്റെ അവസ്ഥ കാണുമ്പോൾ തന്നെ എത്ര ഭയാനകമായ അപകടം ആയിരുന്നു സംഭവിച്ചത് എന്ന് വ്യക്തമാണ്.