Movlog

Kerala

17 കാരൻ പയ്യൻ 55കാരിയായ വീട്ടമ്മയെ ചെയ്തത് കണ്ടോ ! ഒരാൾക്കും സംഭവിക്കരുത് ഇതുപോലെ

സ്ത്രീകൾ ഒട്ടും സുരക്ഷിതത്വം ഇല്ലാത്ത ഒരു നാടാണ് നമ്മുടേത് എന്ന് വിഷമത്തോടെയാണെങ്കിലും പറയാതെ വയ്യ. ഓരോ ദിവസവും കേൾക്കുന്ന പീ ഡ ന വാർത്തകളും ബ ലാ ൽ സം ഗങ്ങ ളും തന്നെയാണ് അതിന് തെളിവ്.

ചെറിയ കുട്ടി എന്നോ മുതിർന്ന സ്ത്രീയെന്നോ ഉള്ള വ്യത്യാസങ്ങളില്ലാതെ ഏതു പ്രായത്തിലുള്ള സ്ത്രീകളും പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുകയാണ്.

മൃഗീയമായ ബ ലാ ത്സം ഗ ങ്ങളുടെ വാർത്തകൾ ഒരുതുള്ളി കണ്ണീരിന്റെ നനവോടെ അല്ലാതെ വായിക്കാൻ നമുക്ക് സാധിക്കില്ല. ഒരു സ്ത്രീയുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും രീതിയിലുള്ള ലൈം ഗിക ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവും. ചില നോട്ടങ്ങൾ മുതൽ അനാവശ്യമായുള്ള ചില സ്പർശനങ്ങൾ വരെ അത് ആയേക്കാം. ഇത്തരത്തിലുള്ള പല അനുഭവങ്ങളും പല സ്ത്രീകൾക്കും ഉണ്ടായിട്ടുണ്ടാവും. എന്നാൽ പണ്ടുകാലത്ത് അതെല്ലാം ഉള്ളിലൊതുക്കി ആരോടും തുറന്നു പറയാതെ ഈ സംഭവത്തിൽ നിന്നുണ്ടാകുന്ന ആഘാതവും ആയി മുന്നോട്ട് പോവുകയായിരുന്നു പലരും.

അധിക സ്ത്രീകളും പ്രതികരിക്കാൻ തയ്യാറാകുമായിരുന്നില്ല. ഇരയെ കുറ്റപ്പെടുത്തുന്ന ഒരു സമൂഹത്തിനിടയിൽ എങ്ങനെ ഒരു സ്ത്രീ പ്രതികരിക്കും. ഇപ്പോഴിതാ അ തി ക്രൂ ര മാ യ ഒരു വാർത്തയാണ് പുറത്തു വരുന്നത്. 55 കാരിയായ വീട്ടമ്മയെ പതിനേഴുകാരൻ ക്രൂ ര മാ യ ലൈം ഗി ക പീ ഡന ത്തി ന് ഇരയാക്കി. മലപ്പുറത്ത് നിലംബുരിലെ മമ്പാട് ആണ് സംഭവം നടന്നത്. ഭർത്താവ് പള്ളിയിൽ പോയ സമയത്ത് ഒറ്റക്കായിരുന്നു വീട്ടമ്മയുടെ വീട്ടിലേക്ക് യുവാവ് പിൻവാതിലിലൂടെ കടന്നുവരികയായിരുന്നു.

വീടിനുള്ളിൽ കയറിയ യുവാവ് വീട്ടമ്മയെ ലൈം ഗി ക മാ യി പീ ഡി പ്പി ക്കു ക യാ യിരുന്നു. പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും യുവാവ് മോഷ്ടിച്ചു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പിടികൂടി.

പീ ഡ ന ശ്രമത്തിനിടെ പ്രതിയുടെ കയ്യിൽ വീട്ടമ്മയൊരു കടി വെച്ചു. വീട്ടമ്മയുടെ തോളിലും തലയോട്ടിക്കും സാരമായ പരിക്കുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് വീട്ടമ്മയെ. പ്രതിയെ തെളിവെടുപ്പിനുശേഷം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കും. വെള്ളിയാഴ്ച പള്ളിയിൽ പോയ ഭർത്താവ് പള്ളിയിൽ നിന്നും തിരികെ വന്നപ്പോഴായിരുന്നു തുടർന്ന് ഗുരുതരാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.

പള്ളിയിൽ നിന്ന് വന്നു വീട്ടിൽ കയറിയപ്പോൾ ഞരക്കം മാത്രമാണ് കേട്ടത് എന്നും നോക്കുമ്പോൾ മുറിയിൽ ചോ ര യൊ ലി പ്പിച്ച് കിടക്കുകയായിരുന്നു അവൾ എന്നും ഭർത്താവ് പറയുന്നു. ശരീരം അനക്കാൻ പറ്റുന്ന നിലയിലായിരുന്നില്ല. ആരാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ മുമ്പ് തേങ്ങ ഇടാൻ വന്ന ആളാണ് എന്ന് മാത്രം പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്ര തിയെ പോ ലീസ് മേധാവി സുജിത്ദാസിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു എബ്രഹാമിനെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പിടികൂടി.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ അതി സാഹസികമായി ആണ് പ്രതിയെ പിടികൂടിയത്. പ്രതി മോഷണം നടത്തിയ രണ്ട് മൊബൈൽ ഫോണുകളിൽ ഒന്ന് മഞ്ചേരി മൊബൈൽ ഷോപ്പിലും മറ്റൊന്ന് കോഴിക്കോട് ഉള്ള സുഹൃത്തിനും വിറ്റതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിൽ പിടിയിലായ ആളാണ് പ്രതി. സ്വന്തമായി ബൈക്ക് വാങ്ങിക്കുവാനുള്ള പണം കണ്ടെത്താനാണ് മോഷണത്തിനെത്തിയതെന്നും പ്രതി പൊലീസിനോട് തന്നു. എന്നാൽ മോഷണത്തെ വീട്ടമ്മ എതിർത്തതോടെ ക്രൂരമായ പീഡനം ഏൽപ്പിക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top