മാതാ പിതാ ഗുരു ദൈവം എന്നാണ് നമ്മുടെ സംസ്കാരം നമ്മളെ പഠിപ്പിക്കുന്നത്. മാതാവും പിതാവും കഴിഞ്ഞാൽ ദൈവ തുല്യരായി നമ്മൾ കണക്കാക്കുന്ന വ്യക്തികളാണ് നമ്മുടെ ഗുരുക്കന്മാർ. ലോകത്തിൽ നിസ്വാർത്ഥമായ സ്നേഹം ആയി കണക്കാക്കുന്ന മാതൃത്വത്തിന് പോലും കളങ്കം ഉണ്ടായിരിക്കുന്ന ഈ കാലത്ത് മറ്റു ബന്ധങ്ങൾക്ക് എന്ത് സ്ഥാനമാണുള്ളത്. സ്വന്തം മകളെ പോലും കാമത്തിന്റെ കണ്ണിലൂടെ നോക്കുന്ന അച്ഛന്മാരുടെ വാർത്തകൾ വേദനയോടെ ആണ് നമ്മൾ കേട്ടറിയുന്നത്.
പത്തു വയസുകാരിയായ മകളെ പീ ഡി പ്പി ച്ചു ഗ ർ ഭി ണി യാക്കിയ അച്ഛന്റെ വാർത്തകൾ ലജ്ജയോടെ ആയിരുന്നു സമൂഹം ഏറ്റെടുത്തത്. സ്വന്തം സുഖത്തിനു വേണ്ടി പ്രസവിച്ച കുഞ്ഞിനെ കൊ ല്ലു ന്ന അമ്മമാരും സ്വത്തിനു വേണ്ടി മാതാപിതാക്കളെയും സഹോദരങ്ങളെയും ഇല്ലാതാക്കുന്ന സഹോദരി സഹോദരന്മാരും ഉള്ള കാലത്ത് മൃഗങ്ങളെക്കാൾ മൃഗീയമായ പ്രവർത്തികൾ ആണ് മനുഷ്യരിൽ നിന്നുണ്ടാകുന്നത്. രക്തബന്ധത്തിൽ ഉള്ളവരെ പോലും വിശ്വസിക്കാൻ പറ്റാത്ത ഒരു കാലം.
അധ്യാപകരെ നമ്മുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് ആണ് വിദ്യാർഥികൾ കണക്കാക്കുന്നത്. അറിവിന്റെ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചുയർത്തുന്നവർ ആണ് ഓരോ അധ്യാപകരും. എന്നാൽ മഹത്തായ ഈ ഗുരു ശിഷ്യ ബന്ധത്തിനും കളങ്കം സംഭവിച്ചിരിക്കുകയാണ്. 16നായിരുന്ന വിദ്യാർത്ഥിയുമായി നിരന്തരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കോടതി തടവ് ശിക്ഷ നൽകിയ വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു അധ്യാപിക വിദ്യാർത്ഥിയുമായി ലൈം ഗി ക ബന്ധ ത്തി ൽ ഏർപ്പെട്ടത്. 23 മാസത്തെ തടവ് ശിക്ഷയാണ് ഇവർക്ക് കോടതി വിധിച്ചത്. 14 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം ആയിരുന്നു അദ്ധ്യാപികയ്ക്ക് മേൽ ചുമത്തിയത്. ഇപ്പോഴിതാ മൈസൂരിൽ നടന്ന ഒരു സംഭവമാണ് ചർച്ചയാവുന്നത്. മൈസൂർ സ്കൂൾ വിദ്യാർത്ഥിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത അധ്യാപികയ്ക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.
മൈസൂരിലെ സർക്കാർ സ്കൂളിലാണ് അങ്ങേയറ്റം അപമാനകരമായ സംഭവം നടന്നത്. വിദ്യാർത്ഥിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു അധ്യാപിക. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കർണാടക വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ എത്തിച്ചതിനു ശേഷം ആയിരുന്നു അധ്യാപിക കെട്ടിപ്പിടിച്ചു ഉമ്മ വെച്ചത്. ഈ ദൃശ്യങ്ങൾ മറ്റൊരു വിദ്യാർത്ഥി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
ഇത് പ്രചരിപ്പിച്ചതോടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ കണ്ട് രക്ഷിതാക്കളും നാട്ടുകാരും അധ്യാപികയ്ക്കെതിരെ സ്കൂൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് വകുപ്പുതല അന്വേഷണം നടക്കുന്നതിനിടയിലാണ് അധ്യാപികയെ സ്കൂളിൽ നിന്നും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയത്. വിദ്യാർത്ഥിയോട് ഇപ്രകാരം ചെയ്ത അധ്യാപിക സ്കൂളിൽ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ ഒന്നടങ്കം പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷം അധ്യാപികയ്ക്കെതിരെ കടുത്ത നടപടി എടുക്കാനാണ് അധികൃതരുടെ തീരുമാനം. അടുത്തിടെ ഫ്ലോറിഡയിൽ ഒരു മിഡിൽ സ്കൂളിൽ അധ്യാപികയായ ബ്രിട്ടണി ലോപ്പസ് എന്ന് മുപ്പത്തിയൊന്നുകാരി കാറിൽ വച്ച് ഒരു വിദ്യാർത്ഥിയുമായി ലൈം ഗി ക ബന്ധ ത്തി ൽ ഏർപെട്ടതിന് അറസ്റ്റിലായിരുന്നു. ഈ വിദ്യാർത്ഥിയെ ഒന്നിലധികം തവണ അധ്യാപിക ലൈം ഗി ക ബ ന്ധത്തി ന് ഇരയാക്കി എന്നാണ് റിപ്പോർട്ടുകൾ.