കൊച്ചിയിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ഫ്ലാറ്റുകളിലും കേന്ദ്രീകരിച്ചു നടക്കുന്ന ഞെ ട്ടി ക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊച്ചിയിലെ അടിമയായ നടത്തുന്ന ലൈം ഗി ക പേ ക്കൂ ത്തു ക ളു ടെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നത്. മുൻ മിസ് കേരള ജേതാക്കളായ ആൻസി കബീറും അഞ്ജന ഷാജനും മ രി ച്ച ത് ആണോ അതോ കൊ ല പ്പെ ടു ത്തിയ ത് ആണോ എന്നതിന്റെ ഉത്തരം തേടുമ്പോൾ ദാ രു ണ മായ അവരുടെ മ ര ണ ത്തി നു പിന്നിൽ അടിമയായതിനുശേഷമുള്ള ചിലരുടെ പെരുമാറ്റവും വഴിവിട്ട യാത്രകളിലേക്കും വിരൽ ചൂണ്ടുന്നു.
ഇത്തരം ഉപയോഗിക്കുന്ന നി ശാപാട്ടികളും എല്ലാം യുവതികൾക്ക് സുരക്ഷിതമല്ല. ലൈം ആസക്തി നിറയുന്ന ഒരുകൂട്ടം ചെ ന്നാ യ്ക്കളുടെ ഇടയിലേക്ക് അബദ്ധത്തിൽ പോലും അർദ്ധരാത്രിയിൽ പെൺകുട്ടികൾ പോകാതിരിക്കുന്നതാണ് അവരുടെ സു ര ക്ഷി ത ത്വത്തിനു നല്ലത്. ഇത്തരം പാ ട്ടികളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും പങ്കെടുക്കുന്നു. ല രി ക്കു വേണ്ടി പു ക വ ലി ക്കു ക യും നുരഞ്ഞു പൊങ്ങുന്ന ഗ്ലാസ്സു ക ൾ കൂട്ടിമുട്ടി ചി യേ ഴ്സ് പറയുന്ന കൗമാരപ്രായക്കാരും യുവതികളും അടങ്ങുന്ന ഇത്തരം നമ്മുടെ കൊച്ചിയിലാണ് നടക്കുന്നത്.
കൊച്ചിയിലെ കടത്തിലെ ഒരു കണ്ണിയായ ഫിറ്റ്നസ് ട്രെയിനർ ബ്രില്യൻ ജോർജും വി വാ ദ നായികയായ ഭാര്യ മാളവിക ഗണേഷിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ബ്രില്യൻ ജോർജ് അ റ സ്റ്റി ലാ യി ഇപ്പോൾ റി മാ ൻ ഡി ലാണ്. മാളവികയും ബ്രില്യൻ ജോർജുമായി നടത്തിയ ല ഹ രി ബിസിനസ്സും ല ഹ രി മ രു ന്നു വിറ്റഴിക്കാൻ വേണ്ടി നടത്തിയ പാർട്ടികളുടെയും ഞെ ട്ടി ക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ബ്രില്യൻ ജോർജിന്റെ സംഘത്തിൽ ഇരുപതോളം പേരുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവർക്കായി വ്യാപകമായ തിരച്ചിൽ ആണ് പോ ലീ സ് നടത്തുന്നത്. കൊല്ലം പുനലൂർ സ്വദേശിയായ ഫിറ്റ്നസ് ട്രെയിനർ ബ്രില്യൻ ജോർജിന്റെ പരിശീലനം ലഭിച്ച നിരവധി സിനിമാതാരങ്ങൾ ഉണ്ട്. സിനിമാതാരങ്ങളും ആയുള്ള ബന്ധങ്ങൾ ബിസിനസിന് ഇയാൾ ഉപയോഗിച്ചിരുന്നു. ഫ്ലാറ്റുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് വലിയ പാർട്ടികളാണ് നടത്തുന്നത്. ചെറുപ്പത്തിന്റെ ആവേശത്തിൽ ഇത്തരം ചെന്ന് അകപ്പെട്ട് ജീവിതം നശിച്ച ഒരുപാട് പെൺകുട്ടികൾ ഉണ്ട്.
അനാഥ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അവയെ അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വലുതാണ്. നിശ രാത്രികൾ കഴിഞ്ഞ് ഇത്തരം ആളുകളുടെ കൃ ത്യ ങ്ങൾ ഭയന്ന് കടന്നു കളയുമ്പോൾ ജീവൻ നഷ്ടപ്പെട്ടു പോകുന്ന ആൻസി കബീർമാരുടെയും അഞ്ജന ഷാജൻമാരും ഒരുപാടുണ്ട്.മ ര ണ ദിവസം ആൻസിക്കും അഞ്ജനയ്ക്കും ഹോട്ടലുടമ പാനീയത്തിൽ ക ല ർ ത്തി നൽകിയിരുന്നു എന്ന് പുറത്തു വന്നിരുന്നു.
പാതിരാത്രിയും ല ഹ രി തലയ്ക്കു പിടിച്ചു നടത്തുന്ന ഇത്തരം പേക്കൂത്തുകൾക്ക് സ്വ കാ ര്യ ത എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ഈ പങ്കെടുത്ത എല്ലാവരെയും തൃക്കാക്കര പോ ലീ സ് അന്വേ ഷി ക്കു ക യാണ്. അ റസ്റ്റി ലാ യ ബ്രില്യൻ ജോർജിന്റെ ഫോണിൽ നിന്നും സ്ത്രീകളുടെ ചി ത്ര ങ്ങ ളും മ യ ക്കു ൽ അവരെ ചൂ ഷ ണം ചെയ്യുന്ന ദൃ ശ്യ ങ്ങളും ലഭിച്ചിട്ടുണ്ട്.
കണ്ണികളായവരെ സമൂഹം ജാഗ്രതയോടെ തന്നെ വേണം നോക്കിക്കാണാൻ. ബ്രില്ലിയൻറ് ജോർജിന്റെ ഭാര്യയായ മാളവിക ഗണേശ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്. വിപ്രോയിലും ലേക്ക് ഷോറിലും എല്ലാം ജോലി ചെയ്തിട്ടുള്ള മാളവികയെ ജോലിസ്ഥലത്ത് നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ഡിജെ പാർട്ടികളിലേക്ക് പെൺകുട്ടികളെ പിടിക്കുന്ന ഏജന്റ് ആയി മാറി മാളവിക.
ഭാര്യ- ഭർത്താവ് എന്ന് രേഖാമൂലം കാണിച്ചിട്ടാണ് ഇവർ കൊച്ചിയിലെ ഫ്ലാറ്റ് എടുത്തത്. എന്നാൽ മാളവികയുടെ യഥാർത്ഥ ഭർത്താവ് ദുബായിൽ ഉണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. ദുബായിൽ ഐടി പ്രൊഫഷണൽ ആയ വരുൺ ചന്ദ്രനാണ് രേഖാമൂലം മാളവികയുടെ ഭർത്താവ്. ബ്രില്യൻ ജോർജിന്റെ ഭാര്യയായി ബിസിനസ്സിലും മ യ ക്കു മ രു ന്ന് പെൺകുട്ടികളെ എത്തിക്കാനും മാളവിക പ്രവർത്തിക്കുന്നത് ഭർത്താവ് വരുൺ അറിയുന്നില്ല.
പാവപ്പെട്ടവന്റെ ലോഡ്ജ് മുറിയിലെ കേരളത്തിൽ ഇല്ലാതാകുമ്പോൾ നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും മാറിയിരിക്കുകയാണ് ഇത്. വില്പന കേന്ദ്രം ആയി മാറുകയാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ. രണ്ടു ലക്ഷം കോടി രൂപയുടെ എങ്കിലും കേരളത്തിൽ വന്നു പോകുന്നു എന്നാണ് കണക്കുകൾ. അതിനു തുല്യമായ കച്ചവടം സ്ത്രീകളുടെ ശരീരം വച്ച് നടക്കുന്നുണ്ട്. കേരളം ഭരിക്കുന്ന സർക്കാരിനെ പോലും വിലക്കെടുക്കാൻ തക്കം ശക്തരായി മാറുകയാണ് ഈ ഇരുട്ടിന്റെ ശക്തികൾ.