Movlog

Faith

കൊല്ലം കുണ്ടറയിൽ നടന്നത് – 52 കാരിക്ക് 30 കാരനുമായി ആഘാത പ്രേമം –

52 കാരിക്ക് 30 കാരനുമായുള്ള പ്രണയം ചോദ്യം ചെയ്തതിന് ഇടയിലുള്ള തർക്കത്തിൽ സഹോദരിയുടെ ഭർത്താവ് വീട്ടമ്മയെ ക ഴു ത്തു ഞെ രി ച്ചു കൊ ന്നു. കൊല്ലം കുണ്ടറയിൽ ആണ് നാടിനെ നടുക്കിയ കൊ ല പാ ത കം നടന്നത്. കുണ്ടറ ഷീബ ഭവനിൽ രാധികയുടെ മര ണവുമായി ബന്ധപ്പെട്ട് പ്രതിയായ സഹോദരിയുടെ ഭർത്താവ് ലാൽ കുമാറിനെ അ റ സ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റി മാ ൻ ഡ് ചെയ്തു. വിവാഹ മോ ച നം നേടി അമ്മയോടും സഹോദരിയോടൊപ്പം താമസിച്ചു വരികയായിരുന്നു രാധിക.

കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ രാധികയെ മ രി ച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ മോ ച ന ത്തി നു ശേ ഷം രാധിക മുളവന സ്വദേശിയായ മുപ്പതുകാരനായ പ്രവീണും ആയി അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിനെ വീട്ടുകാർ ശക്തമായി എതിർത്തു. കഴിഞ്ഞ ശനിയാഴ്ച വീടിനു സമീപത്ത് രാധികയുമായി പ്രവീൺ സംസാരിക്കുന്നത് കണ്ട സഹോദരി ഇത് ചോദ്യം ചെയ്യുകയും അത് വാക്കു ത ർ ക്ക ത്തി ൽ കലാശിക്കുകയുമായിരുന്നു.

തുടർന്ന് കൈ യ്യാ ങ്ക ളി വരെ എത്തിയിരുന്നു. ഞായറാഴ്ച രാധികയും പ്രവീണും സമീപത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. ഇതിനിടയിൽ തന്നെ ആ ക്ര മി ച്ച തെന്ന് കാണിച്ച് രാധികയുടെ പേരിൽ സഹോദരി പോ ലീ സി ൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച പോ ലീ സ് പ്രവീണിനെ പിടികൂടി കേ സെ ടു ക്കു ക യും ചെയ്തു. രാധികയുടെ സഹോദരിയും പ്രവീണയും ആയുള്ള വഴക്കിനു ശേഷം സഹോദരിയും ഭർത്താവും വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടു.

ഇതിനെ ചൊല്ലി കുടുംബാംഗങ്ങൾ തമ്മിൽ വാ ക്കേ റ്റ മുണ്ടായി. കൊ ല പാ ത കം നടക്കുമ്പോൾ വീട്ടിൽ രാധികയും സഹോദരിയുടെ ഭർത്താവ് ലാൽ കുമാറും മാത്രമാണ് ഉണ്ടായിരുന്നത്. രാധികയുടെ സഹോദരിയും അമ്മയും വൈകുന്നേരം പുറത്തു പോയിരുന്നു. അവർ തിരിച്ചെത്തിയപ്പോഴാണ് രാധികയെ മ രി ച്ച നിലയിൽ കണ്ടെത്തിയത്. ക ഴുത്തിൽ ഷാൾ മുറുക്കി ലാൽ കുമാർ വീട്ടമ്മയെ കൊ ല പ്പെ ടു ത്തുക യാ യി രുന്നു എന്ന് പോ ലീ സ് കണ്ടെത്തി.

രാധികക്കൊപ്പം ആണ് സഹോദരി സീമഷീബയുംയും ഭർത്താവ് ലാൽ കുമാറും താമസിച്ചിരുന്നത്. രാധികയും പ്രവീണുമായുള്ള അടുപ്പം ഷീബ ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നാണ് പ്രവീൺ ഷീബയെ ആ ക്ര മിച്ചത്. ഈ കേസിൽ യുവാവിനെ പൊ ലീ സ് അ റ സ്റ്റ് ചെയ്യുകയും കോ ട തിയിലെത്തി റി മാ ൻഡ് ചെയ്യുകയും ആയിരുന്നു. തുടർന്ന് തന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകുവാൻ രാധിക അവരോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിന്റെ വിരോധമാണ് കൊ ല പാ ത. ക ത്തിലേക്ക് എത്തിയത്. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി ലാൽ കുമാർ രാധികയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊ ല പ്പെ ടു ത്തു ക യാ യി രുന്നു. ശനിയാഴ്ച വൈകിട്ട് 6.30ന് ആയിരുന്നു കൊ ല പാ ത കം നടത്തിയത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഷീബ ഭവനിൽ പോ ലീ സ് ലാൽ കുമാറുമായി എത്തി തെളിവെടുപ്പ് നടത്തി. വ്യക്തി വൈരാഗ്യം, സ്വത്തുതർക്കം, പ്രണയ നൈരാശ്യം എന്നിവയെല്ലാം ആണ് കൊ ല പാ ത ക ത്തി ലേക്ക് നയിക്കുന്ന പ്രധാന മൂന്ന് കാരണങ്ങൾ എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

പ്രണയത്തിന്റെ പേരിൽ ഉള്ള നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണ്. അടുത്തിടെ കേരളക്കരയെ ഞെട്ടിച്ച വാർത്തയായിരുന്നു തിക്കോടി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ നോക്കി നിൽക്കെ സഹപ്രവർത്ത ഓഫീസിന്റെ മുൻ വശത്ത് കത്തികരിഞ്ഞ സംഭവം. ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ഓഫീസിന് മുന്നിൽ വച്ചായിരുന്നു നന്ദകുമാർ. ഒരുപാട് നാളായി നന്ദുവിനെ കൃഷ്ണപ്രിയയ്ക്ക് അറിയാമായിരുന്നു.

നന്ദുവിൽ നിന്നും കൃഷ്ണപ്രിയ അകലുന്നു എന്ന തോന്നലാണ് നന്ദകുമാറിനെ ഈ കൃത്യത്തിലേക്ക് എത്തിച്ചതെന്ന് പറയുന്നു. അനശ്വരമായി കണ്ടിരുന്ന പ്രണയം വിധം മാറുന്ന പ്രവണതയാണ് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. പ്രണയമായാലും സൗഹൃദമായാലും ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തെയും തീരുമാനത്തെയും മാനിക്കണമെന്ന് ഇന്നത്തെ തലമുറയെ പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top