Movlog

Kerala

വിവാഹത്തിന് മെയ്ക്ക്പ്പ് ചെയ്യുമ്പോൾ മാറിടങ്ങൾക്കിടയിൽ ക്ലീൻ ചെയ്യുമ്പോഴെല്ലാം മോശം സമീപനം ! ഒന്നിന് പിന്നാലെ കേസുകളുടെ നിര

പീ ഡ ന കേസിലെ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റായ അനീസ് അൻസാരിക്കെതിരെ വീണ്ടും ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. പാലാരിവട്ടം പോലീസ് സ്റ്റേഷൻ ആണ് കേസെടുത്തിരിക്കുന്നത്. വിവാഹ മേക്കപ്പിൻറെ ഇടയില് ലൈം ഗി കാ തി ക്ര മം നടത്തിയെന്നാണ് പരാതി. പ്രവാസി മലയാളി നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും പോലീസ് കേസ് എടുക്കുന്നത്.

അനീസ് അൻസാരിക്ക് എതിരെയുള്ള കേസുകളുടെ എണ്ണം നാലായി കൂടിയിരിക്കുകയാണ്. മീറ്റു ആരോപണം ഉയർന്നതിന് പിന്നാലെ ഒളിവിൽ പോയ അനീസ് അൻസാരിയാണ്. പോലീസ് തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ്. ഈ ഒരു കാലഘട്ടത്തിൽ പലരും തങ്ങൾക്ക് നേരിട്ടുള്ള പല അതിക്രമങ്ങളെയും തുറന്നു പറയുവാനുള്ള ഒരു മനസ്സോടെയാണ് നിലനിൽക്കുന്നത്.

സിനിമയിലാണെങ്കിലും സാധാരണക്കാരാണ് എന്നുണ്ടെങ്കിലും തങ്ങൾക്ക് നേരിടുന്ന പല തരത്തിലുമുള്ള അതിക്രമങ്ങളെ പറ്റി തുറന്നു പറയുകയാണ് ചെയ്യുന്നത്. കാസ്റ്റിംഗ് കൗച്ച് പോലെയുള്ള പല പ്രശ്നങ്ങളും പലരും നേരിടുന്നുണ്ട് എന്നതിന് ഒരു ഉദാഹരണം തന്നെയാണ് ഈ വാർത്ത എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

മീ റ്റു ആരോപണത്തിന് പേരിലായിരുന്നു അനീസിനു എതിരെ കേസെടുത്തിരുന്നത്. അതിനുപുറമേ ഇപ്പോൾ പലതരത്തിലുള്ള കേസുകൾ കൂടി ഇയാൾക്കെതിരെ രംഗത്ത് വരികയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മീ റ്റു ആരോപണത്തിന് പിന്നാലെ തന്നെ കൊച്ചിയിലെ സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി രാജ്യം വിട്ടതായി പോലും സൂചന ലഭിച്ചിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി ദുബായിലേക്ക് കടന്നതായി സൂചന ലഭിച്ചതായി അറിഞ്ഞിരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലായിരുന്നു ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. സമൂഹത്തിൻറെ പരാതികളുടെ പശ്ചാത്തലത്തിൽ അനീസിന്റെ പാലാരിവട്ടത്തെ മേക്കർ സ്റ്റുഡിയോയിലും പോലീസ് പരിശോധന നടത്തിയതായി അറിഞ്ഞു. വിവാഹ മേക്കേപ്പ് സമയത് മോശമായി പെരുമാറിയതിനായിരുന്നു യുവതികൾ നൽകിയ പരാതി എന്ന് അറിയാൻ സാധിക്കുന്നത്. കേരളത്തിനു പുറത്ത് താമസിക്കുന്ന മൂന്ന് യുവതികൾ ആയിരുന്നു പരാതിക്കാർ.

സിറ്റി പോലീസ് കമ്മീഷണർ നാഗരാജയ്ക്ക് ഇമെയിൽ വഴി പരാതി നൽകിയതായി പറയുന്നു. പരാതികളിൽ ഉള്ള രണ്ടെണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആണ് കേസെടുത്തിരിക്കുന്നത്. മൂന്നാമത്തെ പരാതി വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും കേസെടുക്കുക. സോഷ്യൽ മീഡിയയിൽ ആയിരുന്നു യുവതികൾ ആദ്യം തങ്ങളുടെ വെളിപ്പെടുത്തലുകൾ നടത്തിയത്.

ഈ സംഭവത്തിൽ സ്വമേധയാ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കമ്മീഷണർ നാഗരാജ അറിയിക്കുകയും ചെയ്തിരുന്നു.ഇയാൾ ദുബായ് കടന്നതെന്ന് സൂചനയായിരുന്നു പുറത്തു വന്നത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഇയാളുടെ ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോയ്ക്ക് പല ശാഖകൾ ആണുള്ളത്. സെലിബ്രേറ്റികൾ ഉൾപ്പെടെയുള്ളവരാണ് ഇയാൾ മേക്കപ്പുകൾ ചെയ്യുന്നത് എന്നു മനസ്സിലാക്കാൻ സാധിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top