Movlog

India

15 വയസ്സുള്ള പെൺകുട്ടിയെ മാനഭഗപെടുത്തി ഇല്ലാതാക്കി – മൃതദേഹത്തെ വരെ ചെയ്ത പ്രതികൾക്ക് ഒടുവിൽ

അപൂർവങ്ങളിൽ അപൂർവമായ ഒരു സംഭവമാണ് രാജസ്ഥാനിൽ നടന്നിരിക്കുന്നത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കൂ ട്ട ബ ലാ ത്സം ഗം ചെയ്തു കൊ ല പ്പെ ടു ത്തിയ സം ഭ വ ത്തിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. 11 ദിവസത്തിനകം തന്നെ വധശിക്ഷ നടപ്പാക്കണമെന്ന് ബു ണ്ടി കോടതി ഉത്തരവിട്ടു. കുറ്റവാളികളായ സുൽത്താൻ ബിൽ, ചോട്ടു ലാൽ എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. 2022 ഡിസംബർ 23ന് ബുണ്ടി ബസോലിയയിലെ ഗ്രാമത്തിനടുത്തുള്ള കാട്ടിൽ ആണ് 15 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ന ഗ്ന മാ യ നിലയിലായിരുന്നു മൃതദേഹം ഉപേക്ഷിക്കപ്പെട്ടത്. ബുണ്ടി എസ് പി ജയ് യാദവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറ്റകൃത്യം നടന്ന 12 മണിക്കൂറിനുള്ളിൽ തന്നെ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തു. മ ദ്യ ല ഹ രിയിലായിരുന്ന പ്രതികൾ കൊലപാതകത്തിന് ശേഷവും മൃതദേഹത്തെ ബ ലാ ത്സം ഗം ചെയ്തിരുന്നു. കേസിൽ മൂന്നു പ്രതികളാണുള്ളത്. രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.

എന്നാൽ മറ്റൊരു പ്രതി പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിചാരണ നടക്കുകയാണ്. ഒരു ലക്ഷം ഇരുപതിനായിരം രൂപ വീതം പിഴ അടക്കണമെന്നും കോടതി വിധിച്ചു. സംഭവം നടന്ന് 126 ദിവസങ്ങൾക്കുള്ളിലാണ് കോടതി ശിക്ഷ വിധിച്ചത്. ര ക്തം പുര ണ്ട ന ഗ്ന യാ യ
പതിനഞ്ചുകാരിയുടെ മൃതദേഹത്തിന്റെ കഴുത്തിലും തലയിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു. 2021 ഡിസംബർ 23നാണ് കളകുവാൻ ഗ്രാമത്തിലെ ബാസോളിയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് എസ് പി ജയദേവന് കീഴിലുള്ള ഇരുന്നൂറ് പോലീസുകാർ പ്രതികൾക്ക് വേണ്ടി തിരച്ചിൽ നടത്തി 12 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു. ഡിപ്പാർട്ട്മെന്റ്ലെ ഡോഗ് സ്‌ക്വാഡിലെ ബെൽജിയം ഷെപ്പേർഡ് പോലീസ് ആയ ഷഹീനും കേസിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. രണ്ടു പ്രതികളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് സംഭവത്തിൽ ഒരു പ്രായപൂർത്തിയാകാത്ത പയ്യനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പുറത്തുവന്നത്.

കൂട്ട ബ ലാ ത്സം ഗം, കൊലപാതകം തുടങ്ങി നിരവധി ഐപിസി വകുപ്പുകളും പോക്സോ നിയമങ്ങളും ചുമത്തിയാണ് 27 കാരനായ സുൽത്താൻ ബില്ലും, 62 കാരനായ ചൊട്ട ലാലിനും എതിരെ കേസ് എടുത്തത്. 2021 ഡിസംബർ 23 ന് ആയിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂവരും ചേർന്ന് മാറി മാറി ബ ലാ ത്സം ഗം ചെയ്തത്. വീട്ടിലെത്തി മാതാപിതാക്കളോട് സംഭവിച്ച കാര്യങ്ങൾ പറയുമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ പ്രതി ഒരു കല്ലുകൊണ്ട് പെൺകുട്ടിയുടെ തലയിൽ അടിക്കുകയായിരുന്നു.

പിന്നീട് പെൺകുട്ടിയുടെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പെൺ കുട്ടിയെ കൊലപ്പെടുത്തിയത്തിന് ശേഷവും അതിക്രൂരമായി മൃതദേഹത്തിനെ ബ ലാ ത്സം ഗം ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിലെ 19 ഭാഗങ്ങളിലാണ് കടിച്ച പാടുകൾ കണ്ടെത്തിയത്. കേസിൽ 100 പേജ് അടങ്ങുന്ന ചാർജ് ഷീറ്റ് ആണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്.

രാജ്യത്ത് ആദ്യമായിട്ടാണ് പോക്സോ കേസിൽ കോടതി രണ്ടു പേരെ വധ ശിക്ഷയ്ക്ക് വിധിക്കുന്നത് എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മഹാവീർ സിംഗ് പറഞ്ഞു. ആടുമേയ്ക്കാൻ വേണ്ടി കാട്ടിലേക്ക് പോയതായിരുന്നു 15കാരി. പെൺകുട്ടിയെ സുൽത്താൻ ബിൽ (27), ചോട്ടാ ലാൽ (62), 17കാരൻ എന്നിവർ തട്ടിക്കൊണ്ടുപോയി ബ. ലാ ത്സം ഗം ചെയ്യുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top